Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനി ആരും എന്റെ കളി കളിക്കരുത്. എനിക്ക് തെറ്റുപറ്റി.’;ആറാം സീസണിലെ ആ​ദ്യ എവിക്ഷനിലൂടെ രതീഷ് പുറത്തേക്ക്

Janmabhumi Online by Janmabhumi Online
Mar 18, 2024, 03:21 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒരാഴ്ച പിന്നിടുമ്പോൾ ആ​ദ്യത്തെ എവിക്ഷൻ നടന്നു. ഒന്നാം​ ദിവസം മുതൽ ഏഴാം ദിവസം വരെയും അകത്തും പുറത്തും നിറഞ്ഞ് നിന്നിരുന്ന മത്സരാർത്ഥിയായ തൃശൂർ സ്വദേശി രതീഷ് കുമാറാണ് പ്രേക്ഷക തീരുമാനപ്രകാരം മത്സരത്തിൽ നിന്നും പുറത്തായിരിക്കുന്നത്. രതീഷാണ് പുറത്താകാൻ പോകുന്നതെന്ന സൂചനകൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നുവെങ്കിലും അങ്ങനെ ബി​ഗ് ബോസ് പുറത്താക്കില്ലെന്നും എവിക്ട് ചെയ്ത് സീക്രട്ട് റൂമിൽ പാർപ്പിക്കുമായിരിക്കുമെന്നുമെല്ലാമാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്.

പക്ഷെ നേരെ തിരിച്ചാണ് സംഭവിച്ചത്. ഷോയിൽ നിന്നും രതീഷ് കുമാർ ഒഫീഷ്യലി പുറത്തായി കഴിഞ്ഞു. എട്ട് പേരായിരുന്നു ആദ്യ നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നത്. ഒരു ​ഗെയിമിലൂടെയാണ് പുറത്താകാൻ പോകുന്ന മത്സരാർത്ഥിയുടെ പേര് ബി​ഗ് ബോസ് പ്രഖ്യാപിച്ചത്.

നോമിനേഷൻ പട്ടികയിലുള്ള എല്ലാവരെയും ​ഗാർഡൺ ഏരിയയിൽ നിർത്തിയശേഷം ഓരോ ആളുടെയും ശബ്‍ദം കേള്‍പ്പിക്കുമ്പോള്‍ താൻ നിന്ന ഇടത്ത് നിന്ന് മുന്നില്‍ അടയാളപ്പെടുത്തിയ മാര്‍ക്കിലേക്ക് വന്ന് നില്‍ക്കാനും ചുവന്ന മാര്‍ക്കില്‍ ആദ്യം ആര് എത്തുന്നുവോ അയാൾ പുറത്താകുമെന്നും ബിഗ് ബോസ് അറിയിച്ചു. അത് പ്രകാരം ​ഗെയിം തുടങ്ങി. തുടക്കത്തിൽ പിന്നിലായിരുന്നുവെങ്കിൽ പിന്നീട് രതീഷാണ് വേ​ഗത്തിൽ ചുവന്ന നിറത്തിലുള്ള മാർക്കിൽ എത്തിയത്. അതോടെ രതീഷ് മത്സരത്തിൽ നിന്നും പുറത്തായതായി ബി​ഗ് ബോസ് പ്രഖ്യാപിക്കുകയായിരുന്നു. അറിയിപ്പ് വന്നതോടെ സഹമത്സരാർത്ഥികളോടെല്ലാം രതീഷ് യാത്ര പറഞ്ഞു. രതീഷ് ഹൗസിൽ എത്തിയശേഷം ആ​ദ്യം ഏറ്റുമുട്ടിയത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണിയുമായിട്ടായിരുന്നു.

ആ വഴക്ക് തന്നെയാണ് രതീഷിന് പ്രേക്ഷകർക്കിടയിൽ വലിയ നെ​ഗറ്റീവ് ഇമേജ് ഉണ്ടാക്കിയതും. എവിക്ടായെന്ന് അറിയിപ്പ് വന്നപ്പോൾ‌ രതീഷ് ആദ്യം പോയത് ജാൻമോണിയുടെ അടുത്തേക്കാണ്. കെട്ടി പിടിച്ച് സോറിയൊക്കെ പറയുന്നുണ്ടായിരുന്നു. രതീഷ് പുറത്തായെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ഇമോഷണലായത് ജിന്റോയും അൻസിബയുമായിരുന്നു. രതീഷിന് ഒരു അവസരം കൂടി നൽകുമോയെന്ന് ജിന്റോ ബി​ഗ് ബോസിനോട് ചോദിക്കുന്നുണ്ടായിരുന്നു.

അസൽ ഒരു നാടൻ പാട്ട് കൂടി പാടിയശേഷമാണ് രതീഷ് വീടിനോടും സഹമത്സരാർത്ഥികളോടും യാത്ര പറഞ്ഞ് ഇറങ്ങിയത്. അതിന് മുമ്പായി ​ഗാർഡൻ ഏരിയയിൽ സ്രാഷ്ടാം​ഗം പ്രണമിച്ച് ബി​ഗ് ബോസിനും രതീഷ് നന്ദി പറഞ്ഞു. തിരികെ അവതാകൻ മോഹൻലാലിന്റെ അടുത്ത് എത്തിയപ്പോൾ ഒട്ടും വിചാരിച്ചിരുന്നില്ല എവിക്ടാകുമെന്നാണ് രതീഷ് പറഞ്ഞത്.

ഇതിൽ നിന്നും മനസിലാക്കേണ്ടത് നാവ് നമ്മൾ ശ്രദ്ധിക്കണം എന്നാണ്. ഒരോന്ന് പറയുമ്പോഴും ശ്രദ്ധിക്കണം. അതുപോലെ ഒരാഴ്ചകൊണ്ട് ഒരുപാട് കാര്യങ്ങൾ ഞാൻ‌ പഠിച്ചു. ഇനി ഒരു ചാൻസ് കിട്ടിയാൽ ഞാൻ പൊളിക്കും. എനിക്ക് ചില തെറ്റുകൾ പറ്റി. നമ്മൾ വിചാരിക്കുന്നതുപോലെയല്ല ബി​ഗ് ബോസ് എന്നാണ് രതീഷ് മോഹൻലാലിനോട് പറഞ്ഞത്. നിങ്ങൾക്ക് കിട്ടിയതുപോലൊരു എക്സ്പോഷർ മറ്റാർക്കും കിട്ടിയിട്ടില്ല.

അപ്പോൾ നന്നായി കളിക്കേണ്ടതായിരുന്നില്ലേ എന്നാണ് മോഹൻലാൽ രതീഷിനോട് ചോദിച്ചത്. ശേഷം സഹമത്സരാർത്ഥികളോടും രതീഷ് മോഹൻലാലിനൊപ്പം നിന്ന് യാത്ര പറഞ്ഞു. ഇനി ആരും തന്റെ കളി കളിക്കരുതെന്നും തനിക്ക് തെറ്റുപറ്റിയെന്നുമാണ് രതീഷ് പറഞ്ഞത്.

എല്ലാവർക്കും നന്ദി പറഞ്ഞും ജിന്റോയെ ആശ്വസിപ്പിച്ചും ആശംസകൾ നേർന്നുമാണ് രതീഷ് സഹമത്സരാർത്ഥികളോട് യാത്ര പറഞ്ഞത്. ഇറിറ്റേറ്റിങ് സ്ട്രാറ്റജിയായിരുന്നു തുടക്കം മുതൽ രതീഷ് സ്വീകരിച്ചിരുന്നത് അതാണ് പ്രേക്ഷകർക്കിടയിൽ രതീഷിന് നെ​ഗറ്റീവായതും. മിമിക്രിയും പാട്ടുകളും ഡാൻസുമൊക്കെയായി ഷോയില്‍ രതീഷ് 100 ദിവസം നിറഞ്ഞ് നിൽക്കുെമെന്ന് കരുതിയവർക്ക് ഈ പുറത്താകൽ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

 

Tags: Big BossReality ShowEviction
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Entertainment

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

Entertainment

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

Entertainment

കാത്തിരിപ്പിന് വിരാമം;വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7

World

കുടിയേറ്റക്കാര്‍ക്ക് റിയാലിറ്റി ഷോ; സമ്മാനം യുഎസ് പൗരത്വം!

പുതിയ വാര്‍ത്തകള്‍

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies