Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയിക്കണം, ജയിച്ചാല്‍ നമുക്കീ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാം: സുരേഷ് ഗോപി, ഓരോ കേന്ദ്രത്തിലും കാത്തുനിൽക്കുന്നത് നൂറ് കണക്കിനാളുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 03:54 pm IST
in Kerala, Thrissur
സുരേഷ് ഗോപി ചേര്‍പ്പ് മണ്ഡലത്തില്‍ പ്രചരണത്തില്‍

സുരേഷ് ഗോപി ചേര്‍പ്പ് മണ്ഡലത്തില്‍ പ്രചരണത്തില്‍

തൃശൂര്‍ : വോട്ടര്‍മാരെ നേരില്‍ക്കണ്ട് സുരേഷ് ഗോപി. ചേര്‍പ്പ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍. രാവിലെ അവിണിശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് ആനക്കല്ല്, പാറളം, വെങ്ങിണിശ്ശേരി, കോടന്നൂര്‍, പഴുവില്‍, പെരുമുടിക്കുന്ന് തുടങ്ങിയ കേന്ദ്രങ്ങളിലും എത്തി.

നൂറ് കണക്കിനാളുകളാണ് ഓരോ കേന്ദ്രത്തിലും സുരേഷ് ഗോപിയെ കാണാനായി കാത്തുനില്‍ക്കുന്നത്. എല്ലാവരോടും സ്ഥാനാര്‍ത്ഥിക്ക് പറയാനുള്ളത് ഒന്ന് മാത്രം. ഒരവസരം തരൂ, കഴിവിന്റെ പരമാവധി നിങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. കാത്തുനില്‍ക്കുന്ന പലര്‍ക്കും പലവിധ ആവലാതികളാണ്. എല്ലാത്തിനും പരിഹാരമുണ്ടാകും. നിങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കണം. ജയിക്കാതെ എങ്ങനെയാണ് ഇത്രയധികം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുക. നമ്മുടെ പ്രധാനമന്ത്രി പാവപ്പെട്ടവരെക്കുറിച്ച് ഏറെ കരുതലുള്ളയാളാണ്. മോദിക്കൊപ്പം നില്‍ക്കുന്ന ഒരു ജനപ്രതിനിധി വേണം ഇക്കുറി തൃശൂരില്‍ നിന്ന്. അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്‍ഡിഎ നേതാക്കളും സുരേഷ് ഗോപിയെ അനുഗമിച്ചു.

ഇടക്ക് കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടും വിവാദ വിഷയങ്ങളിലടക്കം കുറിക്കു കൊള്ളുന്ന മറുപടി. ലൂര്‍ദ്ദ് പള്ളിയില്‍ എന്റെ കഴിവിനനുസരിച്ച സമര്‍പ്പണമാണ് ചെയ്തത്. അവിടത്തെ വികരിയച്ചനുമായി സംസാരിച്ചാണ് കനക കിരീടം സമര്‍പ്പിച്ചത്. ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. എന്നായിരുന്നു മറുപടി. ഇന്ന് തൃശൂര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സുരേഷ് ഗോപി പര്യടനം നടത്തും.

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ ഇന്നലെ തൃശൂര്‍ നഗരത്തിലെ വിവിധ പൗരപ്രമുഖര്‍, പഴയ സഹപാഠികള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ അന്തിക്കാടും തൃശൂര്‍ ശക്തന്‍ നഗറിലും കുട്ടനെല്ലൂര്‍ കോളേജിലും നടന്ന പരിപാടികളില്‍ പങ്കെടുത്തു.വൈകിട്ട് വാടാനപ്പിള്ളിയില്‍ റോഡ് ഷോയിലും പങ്കെടുത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്ന ടി.എന്‍.പ്രതാപനും ഇന്നലെ സജീവമായിരുന്നു. പ്രതാപന്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്ര ഇന്നലെ സമാപിച്ചു. പുതുക്കാട് മണ്ഡലത്തിലായിരുന്നു സമാപനം.വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തു.

Tags: Thrissursuresh gopiLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.