Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷേഖ് ഷാജഹാന്റെ 12.78 കോടിയുടെ സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു; മമതയ്‌ക്ക് ആഘാതം

തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടയായ ഷേഖ് ഷാജഹാന്റെ 12.78 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇഡി. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഇഡിയുടെ ഈ നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 11:06 pm IST
in India

ബംഗാള്‍: ബംഗാളിലെ സന്ദേശ്ഖലി എന്ന പ്രദേശത്തെ ഗോത്രവര്‍ഗ്ഗസ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ സ്വത്തുക്കള്‍ ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും തട്ടിയെടുക്കുകയും ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടയായ ഷേഖ് ഷാജഹാന്റെ 12.78 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇഡി. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഇഡിയുടെ ഈ നടപടി.

നേരത്തെ കൊല്‍ക്കൊത്ത ഹൈക്കോടതി സന്ദേശ്ഖലി അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്‌ക്ക് വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിട്ടെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഷേഖ് ഷാജഹാന്റെ ബാങ്ക് നിക്ഷേപങ്ങള്‍, ഒരു അപാര്‍ട്മെന്‍റ്, കൃഷി ഭൂമി, മീന്‍വളര്‍ത്തുന്ന ഏക്കര്‍കണക്കിന് ഭൂമി എന്നിവ ഇഡി പിടിച്ചെടുത്ത സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നു. നേരത്തെ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയിലുള്ള ഷേഖ് ഷാജഹാന്റെ വീട് റെയ്ഡ് ചെയ്യാന്‍ പോയ ഇഡി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ ആയിരത്തോളം വരുന്ന ഗുണ്ടാഅനുയായി സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ബംഗാളിലെ റേഷന്‍ കടകളില്‍ നല്‍കിയ അരിയും വലിയ തോതില്‍ ഷേഖ് ഷാജഹാന്‍ തിരിമറി നടത്തിയിരുന്നു. ഈ റേഷനരി കുംഭകോണത്തെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. കോടികളുടെ റേഷനരി തിരിമറിയ്‌ക്ക് നേതൃത്വം നല്കിയ ബംഗാളിലെ ഭക്ഷ്യ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ അടുത്ത അനുയായി കൂടിയാണ് ഗുണ്ടയായ ഷേഖ് ഷാജഹാന്‍. കള്ളപ്പണം വെളുപ്പിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇഡിയെ ആക്രമിച്ച കേസില്‍ ബംഗാള്‍ പൊലീസ് ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒളിവില്‍ പോയി. 55 ദിവസത്തോളം ഒളിവിലായിരുന്നു. ഒടുവില്‍ ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാനുള്ള അധികാരം സിബിഐയ്‌ക്ക് വിടുമെന്ന് കൊല്‍ക്കൊത്ത ഹൈക്കോടതി വിധിച്ചതോടെയാണ് അതിനാടകീയമായി ഒളിവിലായിരുന്ന ഷേഖ് ഷാജഹാന്‍ പൊലീസില്‍ കീഴടങ്ങിയത്. ഇതോടെ തൃണമൂല്‍ സര‍്ക്കാര്‍ തന്നെയാണ് ഷേഖ് ഷാജഹാന് സംരക്ഷണം നല്‍കിയിരുന്നതെന്ന് തെളിഞ്ഞു. ഇതോടെ ഷേഖ് ഷാജഹാനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി മമത ബാനര്‍ജി പ്രഖ്യാപിച്ചു. ഇത് മമതയുടെ മറ്റൊരു നാടകം മാത്രമായിരുന്നു.

Tags: Trinamool CongressEDenforcement directorateMamata BanerjeeSheikh Shajahan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂലില്‍ കടുത്ത ഭിന്നത പിളര്‍പ്പിലേക്ക്

India

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

സുവേന്ദു അധികാരി
India

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ വന്നില്ല ; പക്ഷെ കമ്യൂണിസ്റ്റ് നേതാക്കൾ ഞങ്ങളുടെ കൂടെ നിന്നു : എം കെ സ്റ്റാലിൻ

ഭാഗ്യം, ഐശ്വര്യം, മംഗല്യ യോഗം എന്നിവയ്‌ക്ക് നെറ്റിയില്‍ ചന്ദനക്കുറിതൊടേണ്ടതെപ്പോള്‍?

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

ആറളം ഫാമില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ‘കെഎം ഒന്ന്’ എന്ന കാട്ടാനയെ നിരന്തരം നിരീക്ഷിക്കണം- ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.