Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എസ്എഫ്‌ഐ എന്ന കിരാത സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 12:02 am IST
in News, Article

പ്രൊഫ. ജെ. പ്രമീളാ ദേവി
(മുന്‍ വനിതാ കമ്മീഷന്‍ അംഗം)

പൂക്കോട്ട് വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മൃഗീയമായി കൊല്ലപ്പെട്ടു എന്ന് ഞാന്‍ പറയില്ല. കാരണം മൃഗങ്ങള്‍ ഭക്ഷണത്തിനും ഇണയ്‌ക്കും വേണ്ടിയല്ലാതെ പരസ്പരം പോരടാറില്ല. കൊലപ്പെടുത്താറില്ല. പൈശാചികമായിട്ടാണ് ആ വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ടത്. എന്താണ് അവന്‍ ചെയ്ത കുറ്റം. യാതൊരു കുറ്റവും അവന്‍ ചെയ്തില്ല എന്നതാണ് കുറ്റം.

എസ്എഫ്‌ഐ എന്ന കിരാതമായ, മനസ്സാക്ഷിയില്ലാത്ത വിദ്യാര്‍ത്ഥി സംഘടന കേരളത്തിലെ കോളജുകളില്‍ അരങ്ങുവാഴുന്നു. ഞാന്‍ ദീര്‍ഘകാലം കോളജുകളില്‍ അധ്യാപികയായിരുന്നു. അവിടെയും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമണങ്ങളും സമരങ്ങളും നിരന്തരം ഉണ്ടായിട്ടുണ്ട്. ഇരിക്കുന്ന ബഞ്ച് ചവിട്ടിയൊടിക്കുക, ജനാല ചില്ലുകള്‍ പൊട്ടിക്കുക, സാധനങ്ങള്‍ നശിപ്പിക്കുക ഇതൊക്കെ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കണ്ടിട്ടുണ്ട്. മാതൃകലാലയത്തോട്, വീടിനോട് കൂറില്ലാത്തവന്‍ എങ്ങനെയാണ് മനുഷ്യനാകുന്നത്. ആരോടും കൂറും വിശ്വസ്തതയുമില്ലാത്ത ഈ പൈശാചിക സമൂഹമാണ് ആ പാവം ചെറുപ്പക്കാരനെ കൊന്നത്. ഇവരെ സംക്ഷിക്കുന്ന ഒരു സമൂഹമുണ്ട്.

ഇതിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്നവര്‍ സജീവമായി മുന്നോട്ടു വന്നില്ല. ഹത്രസിലെ പെണ്‍കുട്ടിക്ക് വേണ്ടി കവിതയെഴുതിയവര്‍, മണിപ്പൂരിന് വേണ്ടി മെഴുകുതിരി കത്തിക്കുന്നവര്‍, അജ്മല്‍ കസബിന് വേണ്ടി പ്രമേയം പാസാക്കിയവര്‍, സദാം ഹുസൈന് വേണ്ടി പ്രകടനം നടത്തിയവര്‍ ഈ ചെറുപ്പക്കാരനുവേണ്ടി ഒരു വാക്ക് ഉരിയാടാന്‍ മുന്നോട്ട് വന്നില്ല. എന്ത് ചെയ്തു എന്നതല്ല, ആര് ചെയ്തു എന്നതാണ് ഇവര്‍ക്കൊക്കെ പ്രധാനം എന്നതാണ് ഭീതിതമായ സാഹചര്യം.
നമ്മുടെ മക്കള്‍ കേരളത്തില്‍ ജീവിക്കാന്‍ പദ്ധതിയിടാന്‍ അനുവദിക്കരുത്. അവര്‍ക്ക് മുന്നില്‍ വിശാലമായ ഒരു ലോകമുണ്ട്. കേരളം പോലെ, കമ്യൂണിസം എന്ന പൈശാചികമായ സംവിധാനം അരങ്ങുവാഴുന്നിടത്ത് നമ്മുടെ പ്രിയപ്പെട്ടവരോട് ജീവിക്കാന്‍ പറയരുത്. അവര്‍ മറ്റെവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ. ഈ പറയുന്ന നിശാചരക്കൂട്ടം ആ കുട്ടിയുടെ അച്ഛന്റെ ഹൃദയമുരുകിയുള്ള വാക്കുകേട്ടിട്ട് പോലും പ്രതികരിക്കുന്നില്ല. ”ഞാന്‍ ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ടത് എന്റെ മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനാണ്, എന്റെ മകന്‍ മൂന്ന് ദിവസം പട്ടിണി കിടന്നു. അവന് ഒരല്പം വെള്ളം കൊടുക്കാമായിരുന്നില്ലേ” എന്ന ആ പിതാവിന്റെ ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറാവാത്ത കേരളത്തിലെ ബുദ്ധിജീവി സമൂഹം നാടിന്റെ വലിയ ആപത്താണ്.

വിനാശത്തിന്റെ വക്കിലാണ് കേരളം. അങ്ങേയറ്റം സങ്കടം. മാ നിഷാദ എന്ന് ഏത് വാല്മീകി വിളിച്ചുപറഞ്ഞാലും അത് കേരളത്തിന്റെ ബധിര കര്‍ണങ്ങളില്‍ പതിയാന്‍ പോകുന്നില്ല. ഈ നിഷാദവൃത്തി കേരളത്തില്‍ കമ്യൂണിസം നിലനില്‍ക്കുന്ന കാലം തുടര്‍ന്നുകൊണ്ടേയിരിക്കും. നമ്മുടെ മക്കളെ അതില്‍ നിന്ന് രക്ഷിക്കുക.

 

Tags: SFIVeterinary student sidharth death caseSatanic organizationSFI Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?:: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.