Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എസ്എഫ്‌ഐ എന്ന കിരാത സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 12:02 am IST
inNews, Article

പ്രൊഫ. ജെ. പ്രമീളാ ദേവി
(മുന്‍ വനിതാ കമ്മീഷന്‍ അംഗം)

പൂക്കോട്ട് വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മൃഗീയമായി കൊല്ലപ്പെട്ടു എന്ന് ഞാന്‍ പറയില്ല. കാരണം മൃഗങ്ങള്‍ ഭക്ഷണത്തിനും ഇണയ്‌ക്കും വേണ്ടിയല്ലാതെ പരസ്പരം പോരടാറില്ല. കൊലപ്പെടുത്താറില്ല. പൈശാചികമായിട്ടാണ് ആ വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ടത്. എന്താണ് അവന്‍ ചെയ്ത കുറ്റം. യാതൊരു കുറ്റവും അവന്‍ ചെയ്തില്ല എന്നതാണ് കുറ്റം.

എസ്എഫ്‌ഐ എന്ന കിരാതമായ, മനസ്സാക്ഷിയില്ലാത്ത വിദ്യാര്‍ത്ഥി സംഘടന കേരളത്തിലെ കോളജുകളില്‍ അരങ്ങുവാഴുന്നു. ഞാന്‍ ദീര്‍ഘകാലം കോളജുകളില്‍ അധ്യാപികയായിരുന്നു. അവിടെയും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമണങ്ങളും സമരങ്ങളും നിരന്തരം ഉണ്ടായിട്ടുണ്ട്. ഇരിക്കുന്ന ബഞ്ച് ചവിട്ടിയൊടിക്കുക, ജനാല ചില്ലുകള്‍ പൊട്ടിക്കുക, സാധനങ്ങള്‍ നശിപ്പിക്കുക ഇതൊക്കെ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കണ്ടിട്ടുണ്ട്. മാതൃകലാലയത്തോട്, വീടിനോട് കൂറില്ലാത്തവന്‍ എങ്ങനെയാണ് മനുഷ്യനാകുന്നത്. ആരോടും കൂറും വിശ്വസ്തതയുമില്ലാത്ത ഈ പൈശാചിക സമൂഹമാണ് ആ പാവം ചെറുപ്പക്കാരനെ കൊന്നത്. ഇവരെ സംക്ഷിക്കുന്ന ഒരു സമൂഹമുണ്ട്.

ഇതിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്നവര്‍ സജീവമായി മുന്നോട്ടു വന്നില്ല. ഹത്രസിലെ പെണ്‍കുട്ടിക്ക് വേണ്ടി കവിതയെഴുതിയവര്‍, മണിപ്പൂരിന് വേണ്ടി മെഴുകുതിരി കത്തിക്കുന്നവര്‍, അജ്മല്‍ കസബിന് വേണ്ടി പ്രമേയം പാസാക്കിയവര്‍, സദാം ഹുസൈന് വേണ്ടി പ്രകടനം നടത്തിയവര്‍ ഈ ചെറുപ്പക്കാരനുവേണ്ടി ഒരു വാക്ക് ഉരിയാടാന്‍ മുന്നോട്ട് വന്നില്ല. എന്ത് ചെയ്തു എന്നതല്ല, ആര് ചെയ്തു എന്നതാണ് ഇവര്‍ക്കൊക്കെ പ്രധാനം എന്നതാണ് ഭീതിതമായ സാഹചര്യം.
നമ്മുടെ മക്കള്‍ കേരളത്തില്‍ ജീവിക്കാന്‍ പദ്ധതിയിടാന്‍ അനുവദിക്കരുത്. അവര്‍ക്ക് മുന്നില്‍ വിശാലമായ ഒരു ലോകമുണ്ട്. കേരളം പോലെ, കമ്യൂണിസം എന്ന പൈശാചികമായ സംവിധാനം അരങ്ങുവാഴുന്നിടത്ത് നമ്മുടെ പ്രിയപ്പെട്ടവരോട് ജീവിക്കാന്‍ പറയരുത്. അവര്‍ മറ്റെവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ. ഈ പറയുന്ന നിശാചരക്കൂട്ടം ആ കുട്ടിയുടെ അച്ഛന്റെ ഹൃദയമുരുകിയുള്ള വാക്കുകേട്ടിട്ട് പോലും പ്രതികരിക്കുന്നില്ല. ”ഞാന്‍ ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ടത് എന്റെ മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനാണ്, എന്റെ മകന്‍ മൂന്ന് ദിവസം പട്ടിണി കിടന്നു. അവന് ഒരല്പം വെള്ളം കൊടുക്കാമായിരുന്നില്ലേ” എന്ന ആ പിതാവിന്റെ ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറാവാത്ത കേരളത്തിലെ ബുദ്ധിജീവി സമൂഹം നാടിന്റെ വലിയ ആപത്താണ്.

വിനാശത്തിന്റെ വക്കിലാണ് കേരളം. അങ്ങേയറ്റം സങ്കടം. മാ നിഷാദ എന്ന് ഏത് വാല്മീകി വിളിച്ചുപറഞ്ഞാലും അത് കേരളത്തിന്റെ ബധിര കര്‍ണങ്ങളില്‍ പതിയാന്‍ പോകുന്നില്ല. ഈ നിഷാദവൃത്തി കേരളത്തില്‍ കമ്യൂണിസം നിലനില്‍ക്കുന്ന കാലം തുടര്‍ന്നുകൊണ്ടേയിരിക്കും. നമ്മുടെ മക്കളെ അതില്‍ നിന്ന് രക്ഷിക്കുക.

 

Tags: SFIVeterinary student sidharth death caseSatanic organizationSFI Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.