Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ ഇമേജ് തകര്‍ക്കാന്‍ ഇടത് കേന്ദ്രങ്ങള്‍; കുറ്റപത്രവുമായി നടക്കാവ് പൊലീസ്; മാതാവിന് നല്‍കിയത് ചെമ്പെന്നും പ്രചാരണം

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ ഇമേജ് തകര്‍ക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ കൃത്യമായ കരുനീക്കങ്ങള്‍ തുടങ്ങി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് നടക്കാവ് പൊലീസ് പൊടിതട്ടിയെടുത്തിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 10:19 pm IST
in Kerala

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ ഇമേജ് തകര്‍ക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ കൃത്യമായ കരുനീക്കങ്ങള്‍ തുടങ്ങി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് നടക്കാവ് പൊലീസ് പൊടിതട്ടിയെടുത്തിരിക്കുന്നു. നടക്കാവ് പൊലീസ് സുരേഷ് ഗോപിയ്‌ക്കെതിരെ ശനിയാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, പൊലീസ് ആക്ടിലെ 119എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 354ലെ മുഴുവന്‍ വകുപ്പുകളും (എ മുതല്‍ ഡി വരെ) ചേര്‍ത്തതിനാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ വരെ കഴിയും..

ഈ കേസില്‍ മകളുടെ വിവാഹം കാരണം സുരേഷ് ഗോപിയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇനി വൈകാതെ തന്നെ കോടതി കേസില്‍ വാദം കേട്ടുതുടങ്ങും.

അതുപോലെ മകളുടെ വിവാഹത്തിന് ഒരു ദിവസം മുന്‍പ് സുരേഷ് ഗോപി തൃശൂരില്‍ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് അഞ്ച് പവന്റെ സ്വര്‍ണ്ണക്കിരീടം നല്‍‍കിയിരുന്നു. ഏതോ ഒരു ബിജെപി വിരുദ്ധ ചാനലിന്റെ ക്യാമറാമാന്‍ ഈ കിരീടം കൈകൊണ്ട് മനപൂര്‍വ്വം തട്ടിയിട്ടെന്നും പിന്നീട് മാതാവ് പോലും സുരേഷ് ഗോപിയുടെ കിരീടം തള്ളിക്കളഞ്ഞുവെന്നും പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

സുരേഷ് ഗോപി നല്‍കിയ അഞ്ച് പവന്റെ കിരീടം വെറും സ്വര്‍ണ്ണം പൂശിയ ചെമ്പ് മാത്രമെന്ന് പ്രചാരണം

ഇപ്പോള്‍ അടുത്ത കള്ളക്കഥയാണ് ഇടത് ക്യാമ്പിന്റെ ക്യാപ്സൂളായി പുറത്തുവന്നിരിക്കുന്നത്. ഈ സ്വര്‍ണ്ണക്കിരീടത്തില്‍ ഭൂരിഭാഗവും ചെമ്പ് മാത്രമായിരുന്നുവെന്നും പേരിന് സ്വര്‍ണ്ണം പൂശുക മാത്രമാണ് ചെയ്തതെന്നുമാണ് ദുഷ് പ്രചാരണം. സിപിഐയുടെ മുഖപത്രമായ ജനയുഗത്തില്‍ വന്ന വാര്‍ത്തയില്‍ സുരേഷ് ഗോപി ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയാണ് മാതാവിന് നല്‍കിയതെന്നും അതിന് വെറും രണ്ടു ഗ്രാം സ്വര്‍ണ്ണം മാത്രം മതിയെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ്ദ് മാതാവിന് അഞ്ച് പവന്‍ നല്‍കി എന്ന് പറഞ്ഞത് നുണയാണെന്നും യഥാര്‍ത്ഥത്തില്‍ നല്‍കിയത് വെറും രണ്ടു ഗ്രാം മാത്രമാണെന്നുമാണ് ജനയുഗം വാര്‍ത്ത സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.

കള്ളക്കഥ പ്രചരിപ്പിക്കുംതോറും സ്ത്രീകള്‍ സുരേഷ് ഗോപിയോടടുക്കുന്നു

ഇതും മറ്റൊരു കല്ലുവെച്ച നുണയാണെന്ന് എല്ലാവര്‍ക്കുമറിയാം. തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റിന് ശുദ്ധജലം ശേഖരിക്കാനുുള്ള ടാങ്കും ശക്തന്‍ ഇറച്ചിമാര്‍ക്കറ്റിലെ പ്രധാനകിണറിനുള്ള ഫൈബര്‍ മറയും നഗരസഭയിലെ ഹെല്‍ത്ത് ഓഫീസ് പ്രവര്‍ത്തിക്കാനുള്ള മുറികളും ആളുകള്‍ക്ക് ഉപയോഗിക്കാനുള്ള മൂത്രപ്പുരയും എല്ലാം പണിത് നല്‍കാന്‍ സുരേഷ് ഗോപി നല്‍കിയത് ഒരു കോടി രൂപയാണ്.തന്നെ തോല്‍പിച്ച മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രവര്‍ത്തനമെന്നോര്‍ക്കണം. അന്ന് സുരേഷ് ഗോപിയുടെ ഒരു കോടിയുടെ ചെക്ക് കിട്ടിയപ്പോള്‍ തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് തന്നെ അന്തം വിട്ടുപോയി. അതാണ് സുരേഷ് ഗോപി. പറഞ്ഞത് ചെയ്യും.

എന്തായാലും സുരേഷ് ഗോപിയ്‌ക്കെതിരായ ഇടത് ക്യാമ്പുകളുടെ നുണപ്രചാരണം കൂടുന്തോറും ഈ ജില്ലയിലെ സ്ത്രീവോട്ടര്‍മാര്‍ കൂടുതലായി സുരേഷ് ഗോപിയുമായി അടുക്കുകയാണ്. തന്റെ മകളെ നല്ലയില്‍ കെട്ടിച്ചയച്ച അച്ഛനായും ഭാര്യയെ നല്ലതുപോലെ സംരക്ഷിക്കുന്ന ഭര്‍ത്താവായും പാവപ്പെട്ടവര്‍ക്ക് ആവുന്നത്ര സഹായം നല്‍കി അതില്‍ സന്തോഷം കണ്ടെത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായും സുരേഷ് ഗോപിയെ ഇവര്‍ ഹൃദയത്തില്‍ സ്വീകരിച്ചുകഴിഞ്ഞു. മാത്രമല്ല, സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ അദ്ദേഹം മണ്ഡലത്തിന് വേണ്ടി എന്തെങ്കിലും ചെയ്യും എന്ന പ്രതീക്ഷയും തൃശൂരിലെ വോട്ടര്‍മാര്‍ക്കുണ്ട്.

 

 

Tags: 2024 Loksabha seatThrissursuresh gopiSGLourde mataThrissur Lok Sabha seat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

പുതിയ വാര്‍ത്തകള്‍

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.