Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയെ കണ്ടമാത്ര എം.മുകുന്ദന്റെ മനസ്സില്‍ കഥാപാത്രങ്ങള്‍ ഇറങ്ങിവന്നു…മണിച്ചിത്രത്താഴിലെ നകുലന്‍, നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്…

സുരേഷ് ഗോപി ഒരു ദിവസം ദല്‍ഹിയില്‍ തന്നെ കാണാന്‍ വന്നതിന്റെ ഓര്‍മ്മ പങ്കുവെച്ച് എം.മുകുന്ദന്‍. ഓഫീസിന്റെ ഗേറ്റില്‍ യുവാവിനെ കണ്ട മാത്ര എം. മുകുന്ദന്റെ മനസ്സിലേക്ക് ഒരു പിടി കഥാപാത്രങ്ങള്‍ ഇറങ്ങി വന്നു...നന്ദി വീണ്ടും വരികയിലെ ബാലന്‍...ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി. ....നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്...ഒരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവര്‍....മണിച്ചിത്രത്താഴിലെ നകുലന്‍....

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 04:20 pm IST
in Kerala

മണിച്ചിത്രത്താഴ് ഇറങ്ങിയ ശേഷം ഒരുനാള്‍…ഏറെ പ്രശസ്തനായ സിനിമാതാരമായി മാറിയ സുരേഷ് ഗോപി ഒരു ദിവസം ദല്‍ഹിയില്‍ തന്നെ കാണാന്‍ വന്നതിന്റെ ഓര്‍മ്മ പങ്കുവെച്ച് എം.മുകുന്ദന്‍. തന്റെ ഓര്‍മ്മക്കുറിപ്പിലാണ് എം. മുകുന്ദന്‍ സുരേഷ് ഗോപിയുമായി ദല്‍ഹിയില്‍ ഉണ്ടായ പഴയ ഒരു കാലത്തിലെ ഓര്‍മ്മ പങ്കുവെച്ചത്.

നോവലിസ്റ്റ് എം. മുകുന്ദനും നടന്‍ സുരേഷ് ഗോപിയും ദല്‍ഹിയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം. ആര്‍ടിസ്റ്റ് മദനന്‍ വരച്ച പെയിന്‍റിങ്ങ്.

ഗേറ്റില്‍ കാത്ത് നിന്ന യുവാവിനെ കണ്ടമാത്രയില്‍ മുകുന്ദന്റെ മനസ്സിലേക്ക് സുരേഷ് ഗോപിയുടെ തിളക്കമാര്‍ന്ന കഥാപാത്രങ്ങള്‍ ഒന്നൊന്നായി ഇറങ്ങിവന്നു….

നന്ദി വീണ്ടും വരികയിലെ ബാലന്‍.
ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി.
നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്
ഒരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവര്‍.
മണിച്ചിത്രത്താഴിലെ നകുലന്‍.
കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ ഐപിഎസ്.
1996ലോ 97ലോ ആണ് ഈ കൂടിക്കാഴ്ച.
ഇരുവരും ചേര്‍ന്ന് മുകുന്ദന്‍ താമസിക്കുന്ന മയൂര്‍വിഹാറിലെ വീട്ടിലേക്ക് പോയി. വീടിനടുത്ത് തന്നെ ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ട്. മുകുന്ദന്‍ സുരേഷ് ഗോപിയേയും കൂട്ടി അവിടേക്ക് പോയി. ഉടനെ ആളുകളെല്ലാം തടിച്ചുകൂടി. തൊഴുതതിന് ശേഷം ഇരുവരും വീട്ടിലേക്ക്.
മുകുന്ദന്റെ ഭാര്യ ശ്രീജ സുരേഷ് ഗോപിയോട് ചോദിച്ചു: “ചായ തരട്ടെ?”
ചായയില്‍ ഒതുങ്ങാന്‍ സുരേഷ് ഗോപി തയ്യാറല്ല. “പിന്നെയെന്താണ് ഉള്ളത്” എന്നായി സുരേഷ് ഗോപി.
പഴം പൊരിച്ചത് തരാം എന്ന് ശ്രീജ പറ‌ഞ്ഞു. പഴം പൊരി എനിക്കിഷ്ടമാണെന്ന് സുരേഷ് ഗോപി.

സുരേഷ് ഗോപി ചൂടുള്ള പഴം പൊരി കൂട്ടി ചായ കുടിച്ചു. മൂന്നു നാല് പഴം പൊരി പൊതിഞ്ഞു തരൂ എന്ന് സുരേഷ് ഗോപി. മുകുന്ദന്റെ ഭാര്യ പഴം പൊരി പൊതിഞ്ഞു കൊടുത്തു. ദല്‍ഹിയിലെ രണ്ടാം നിലയിലുള്ള തന്റെ വീട്ടില്‍ നിന്നും താഴേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു വലിയ ആള്‍ക്കൂട്ടം ഉണ്ടായിരിക്കുന്നു. സുരേഷ് ഗോപിയെ ഒരു നോക്ക് കാണാനാണ്. പൊതിഞ്ഞു നല്‍കിയ പഴം പൊരിയുമായി സുരേഷ് ഗോപി പോയി.
ആ കൂടിക്കാഴ്ചയ്‌ക്ക് ശേഷം സുരേഷ് ഗോപി പല പല കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ നിറഞ്ഞാടുന്നത് ദൂരെയിരുന്ന് മയ്യഴിയുടെ കഥാകാരന്‍ ആസ്വദിച്ചു.

രുദ്രാക്ഷത്തിലെ വിശ്വനാഥനായും സിന്ദൂരരേഖയിലെ ബാലചന്ദ്രനായും ക്രൈം ഫയലിലെ ഇടമറ്റം പാലക്കല്‍ ഈശോ പണിക്കരായും തെങ്കാശിപ്പട്ടണത്തിലെ കണ്ണനായും എല്ലാം….കളിയാട്ടത്തിലെ കണ്ണന്‍ പെരുമാളിന്റെ വേഷത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയപ്പോള്‍ വിളിച്ചുപറയണമെന്ന് മുകുന്ദന് മോഹമുണ്ടായിരുന്നു. പക്ഷെ ഫോണ്‍ നമ്പര്‍ തിരഞ്ഞിട്ടും കണ്ടില്ല…..

Tags: M.Mukundansuresh gopiActor Suresh GopiNovelist MukundanSuresh gopi charactersSuresh gopi movie characters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Kerala

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

Kerala

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

Kerala

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.