Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആറളം ഫാമില്‍ മൂന്നിന് നടക്കേണ്ട ഓപ്പറേഷന്‍ എലിഫെന്റ് ദൗത്യം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 07:44 pm IST
in News
ആനപ്രതിരോധത്തിനായി വനം വകുപ്പധികൃതരുടെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ നടക്കുന്ന സോളാര്‍ വേലി നിര്‍മ്മാണം

ആനപ്രതിരോധത്തിനായി വനം വകുപ്പധികൃതരുടെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ നടക്കുന്ന സോളാര്‍ വേലി നിര്‍മ്മാണം

ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തില്‍ വര്‍ഷങ്ങളായി നാശം വിതച്ച് തമ്പടിച്ചുകിടക്കുന്ന കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാര്‍ച്ച് മൂന്നിന് തുരത്തിവിടാനുള്ള ഓപ്പറേഷന്‍ എലിഫെന്റ് ദൗത്യം വീണ്ടും പ്രതിസന്ധിയില്‍.

ഈ ദിവസങ്ങളില്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ ആറളം ഫാം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി. തിലകന്‍ ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ചു കലക്ടര്‍ ആന തുരത്തല്‍ നീട്ടി വെക്കാന്‍ നിര്‍ദേശിച്ചു ആറളം ഫാം, വനം അധികൃതര്‍ക്ക് കത്ത് നല്‍കിയതോടെയാണ് പ്രശ്‌നം വീണ്ടും പ്രതിസന്ധിയിലായത്.

കഴിഞ്ഞ 19 ന് എല്ലാ സജ്ജീകരണങ്ങളോടെയും ആനകളെ കാട്ടിലേക്ക് തുരത്താനുള്ള പദ്ധതി തയ്യാറാക്കുകയും ഇത് പ്രകാരം രാവിലെ ആന തുരത്തല്‍ ശ്രമം തുടങ്ങുകയും ചെയ്തു. എന്നാല്‍ പുനരധിവാസ മേഖലയില്‍ ആനകളെത്തുന്നതോടെ വലിയ അപകടമാണ് ഉണ്ടാവുക എന്ന വാദവുമായി ഏതാനും ചിലര്‍ പ്രതിഷേധവുമായെത്തിയതോടെ നടപടി നിര്‍ത്തിവെക്കുകയായിരുന്നു.

20 ന് സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫാം, വനം, ടിആര്‍ഡിഎം, പൊലീസ് അധികൃതരുടെയും സംഘടനാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ 10 ദിവസത്തിനുള്ളില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ തൂക്കുവേലി നിര്‍മ്മിക്കാനും മാര്‍ച്ച് 3 ന് ആനതുരത്തല്‍ ദൗത്യം നടത്താനുമാണ് തീരുമാനിച്ചിരുന്നത്. ഇതിലാണ് വീണ്ടും തടസ്സം ഉണ്ടായിരിക്കുന്നത്.

ഇന്ന് രാവിലെ 11 ന് ഫാം ഓഫീസില്‍ സബ് കലക്ടര്‍ സന്ദീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്യോഗസ്ഥ-ജനകീയ കമ്മറ്റി യോഗം വിശദമായ ചര്‍ച്ചകള്‍ നടത്തി തീരുമാനവും സ്ഥിതിഗതികളും കലക്ടറെ ധരിപ്പിക്കും. ആറളം ഫാം സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ആന തുരത്തല്‍ നടപടി നീട്ടിവയ്‌ക്കണമെന്നാണ് പ്രധമാധ്യപകന്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരുവിധ ആശങ്കയുടെയും സാഹചര്യം ഇല്ലെന്നാണ് ഫാം അധികൃതരുടെയും മറ്റു ബന്ധപ്പെട്ടവരുടെയും അഭിപ്രായം.

കഴിഞ്ഞ യോഗത്തിലും ഈ വിഷയം വന്നിരുന്നതാണ്. ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ എന്ന നിലയില്‍ എസ്എസ്എല്‍സി പരീക്ഷയ്‌ക്കു മുന്‍പേ തന്നെ കുട്ടികളെ കാമ്പസ്സില്‍ തന്നെയാണ് പാര്‍പ്പിക്കുന്നത്. തുരത്തല്‍ തുടങ്ങുന്നത് ഒഴിവുദിവസമായ ഞായറാഴ്ചയുമാണ്. കശുവണ്ടി വിളവെടുപ്പിന്റെ പ്രധാന സമയമെന്ന നിലയില്‍ ഇനിയും ആനകളെ തുരത്തല്‍ നീണ്ടുപോയാല്‍ അത് ഇപ്പോള്‍ത്തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഫാമിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ഫാമില്‍ ഒന്നും ശേഷിക്കാത്ത നിലവരുമെന്നും ഫാം തൊഴിലാളികളും പറയുന്നു. ഒരു മാസമാണ് സ്‌കൂള്‍ ആവശ്യപ്പെട്ട സമയമെന്നതും ഫാമിനെ ആശങ്കയിലാക്കുകയാണ്.

അതേസമയം കഴിഞ്ഞ 20 ന് നടന്ന യോഗത്തിലെ തീരുമാനപ്രകാരം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന സോളാര്‍ തൂക്കുവേലിയുടെ പ്രവര്‍ത്തി വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും. ഫാമില്‍ നിന്നും വന്യജീവി സങ്കേതത്തിലേക്ക് തുരത്തി വിടുന്ന ആനകള്‍ വീണ്ടും ഫാമിലേക്ക് പ്രവേശിക്കാതിരിക്കാനാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ 6 ലക്ഷത്തോളം രൂപ മുടക്കില്‍ 7 കിലോമീറ്റര്‍ താല്‍ക്കാലിക വൈദ്യുതി വേലി നിര്‍മ്മിച്ചത്.

Tags: kannurAralam FarmOperation Elephant missionDFO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

Kerala

കോളജില്‍ മതവിവേചനവും വിഷുവിന് അവധി നല്‍കിയില്ല, റംസാനും ഈസ്റ്ററിനും ദിവസങ്ങളോളം അവധി

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.