Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട് എന്നും ഹൃദയത്തില്‍; എംജിആറിനെ സ്മരിച്ച് മോദി തിരുപ്പൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 10:26 pm IST
in India
'എന്‍ മണ്ണ്, എന്‍ മക്കള്‍' പദയാത്രയുടെ സമാപന വേദിയില്‍ യാത്രാനായകനും ബിജെപി തമിഴ്‌നാട് അധ്യക്ഷനുമായ കെ. അണ്ണാമലൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപഹാരം സമ്മാനിക്കുന്നു.

'എന്‍ മണ്ണ്, എന്‍ മക്കള്‍' പദയാത്രയുടെ സമാപന വേദിയില്‍ യാത്രാനായകനും ബിജെപി തമിഴ്‌നാട് അധ്യക്ഷനുമായ കെ. അണ്ണാമലൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപഹാരം സമ്മാനിക്കുന്നു.

തിരുപ്പൂര്‍: തമിഴകമണ്ണില്‍ എംജിആറിന്റെ സ്മരണ ഉണര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാധിപത്യത്തിന് എംജിആര്‍ എതിരായിരുന്നു, സദ്ഭരണമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ജയലളിതയും ഇതേപാതയാണ് പിന്‍തുടര്‍ന്നത്, മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിച്ച എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യഥാര്‍ത്ഥ നേതാവായിരുന്നു എംജിആര്‍. ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജന്മഭൂമിയായ കാന്‍ഡിയില്‍ പോകുവാന്‍ അവസരം ലഭിച്ചു. ഇപ്പോള്‍ എംജിആറിന്റെ കര്‍മഭൂമിയിലെത്തിയിരിക്കുന്നു. കുടുംബാധിപത്യം തകര്‍ത്ത് തമിഴ്‌നാട്ടില്‍ സദ്ഭരണത്തിന് തുടക്കം കുറിച്ചത് എംജിആറാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്‌ക്കുമായിട്ടാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെയാണ് സ്ത്രീകള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. എംജിആറിനെ ഡിഎംകെ അവഹേളിക്കുകയാണ്, മോദി ചൂണ്ടിക്കാട്ടി.

തമിഴ്‌നാടുമായി വൈകാരിക ബന്ധമാണ് എനിക്കുള്ളത്. പാര്‍ലമെന്റില്‍ തമിഴ്‌നാടിന്റെ പാരമ്പര്യം നിറഞ്ഞ ചെങ്കോല്‍ സ്ഥാപിച്ചു. അതിനുശേഷം രാജ്യം ജിജ്ഞാസയോടെ തമിഴ്‌നാടിനെക്കുറിച്ച് അന്വേഷിക്കുന്നു. തമിഴും സംസ്‌കാരവും സവിശേഷതയാര്‍ന്നതാണ്. ഐക്യരാഷ്‌ട്രസഭയില്‍ തമിഴ് കവിത ചൊല്ലിയാണ് ഞാന്‍ സംസാരിച്ചത്. എന്റെ മണ്ഡലമായ വാരാണസിയില്‍ കാശി- തമിഴ് സംഗമം സംഘടിപ്പിച്ചു. ഇതിലൂടെ തമിഴ്‌നാടിന്റെയും പാരമ്പര്യത്തെ ബഹുമാനിക്കുകയായിരുന്നു.

32 വര്‍ഷം മുന്‍പ് 1991ല്‍ എകതാ യാത്ര ആരംഭിച്ചത് കന്യാകുമാരിയില്‍ നിന്നാണ്. കശ്മീരിലെ ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുക, 370-ാം വകുപ്പ് റദ്ദ് ചെയ്യുക എന്ന രണ്ട് ലക്ഷ്യങ്ങള്‍ക്കായിരുന്നു ഏകതായാത്ര നടത്തിയത്. ഈ രണ്ട് ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാക്കി.

എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയിലൂടെ തമിഴ്‌നാട് പുതിയ പാതയിലാണെന്നും മോദി പറഞ്ഞു. ഇന്‍ഡി മുന്നണി പരാജയം സമ്മതിച്ചെങ്കിലും തമിഴ്‌നാടിനെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ജനങ്ങളെ വിഭജിച്ച് നുണകളിലൂടെ അധികാരം സംരക്ഷിക്കാനണ് അവര്‍ ശ്രമിക്കുന്നത്. തമിഴ്ജനത സത്യവും യാഥാര്‍ത്ഥ്യവും തിരിച്ചറിയുന്നുണ്ടെന്നും മോദി പറഞ്ഞു.

Tags: TamilnaduK AnnamalaiNarendra ModiBJP Tamil Nadu presidentMGRTirupur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങി; തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരിക്ക് സസ്പെൻഷൻ

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

India

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

India

ഭാരതത്തിന്റെ യുവശക്തിയെ ലോകം ആദരിക്കുന്നു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.