Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട് എന്നും ഹൃദയത്തില്‍; എംജിആറിനെ സ്മരിച്ച് മോദി തിരുപ്പൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 10:26 pm IST
in India
'എന്‍ മണ്ണ്, എന്‍ മക്കള്‍' പദയാത്രയുടെ സമാപന വേദിയില്‍ യാത്രാനായകനും ബിജെപി തമിഴ്‌നാട് അധ്യക്ഷനുമായ കെ. അണ്ണാമലൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപഹാരം സമ്മാനിക്കുന്നു.

'എന്‍ മണ്ണ്, എന്‍ മക്കള്‍' പദയാത്രയുടെ സമാപന വേദിയില്‍ യാത്രാനായകനും ബിജെപി തമിഴ്‌നാട് അധ്യക്ഷനുമായ കെ. അണ്ണാമലൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപഹാരം സമ്മാനിക്കുന്നു.

തിരുപ്പൂര്‍: തമിഴകമണ്ണില്‍ എംജിആറിന്റെ സ്മരണ ഉണര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാധിപത്യത്തിന് എംജിആര്‍ എതിരായിരുന്നു, സദ്ഭരണമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ജയലളിതയും ഇതേപാതയാണ് പിന്‍തുടര്‍ന്നത്, മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിച്ച എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യഥാര്‍ത്ഥ നേതാവായിരുന്നു എംജിആര്‍. ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജന്മഭൂമിയായ കാന്‍ഡിയില്‍ പോകുവാന്‍ അവസരം ലഭിച്ചു. ഇപ്പോള്‍ എംജിആറിന്റെ കര്‍മഭൂമിയിലെത്തിയിരിക്കുന്നു. കുടുംബാധിപത്യം തകര്‍ത്ത് തമിഴ്‌നാട്ടില്‍ സദ്ഭരണത്തിന് തുടക്കം കുറിച്ചത് എംജിആറാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്‌ക്കുമായിട്ടാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെയാണ് സ്ത്രീകള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. എംജിആറിനെ ഡിഎംകെ അവഹേളിക്കുകയാണ്, മോദി ചൂണ്ടിക്കാട്ടി.

തമിഴ്‌നാടുമായി വൈകാരിക ബന്ധമാണ് എനിക്കുള്ളത്. പാര്‍ലമെന്റില്‍ തമിഴ്‌നാടിന്റെ പാരമ്പര്യം നിറഞ്ഞ ചെങ്കോല്‍ സ്ഥാപിച്ചു. അതിനുശേഷം രാജ്യം ജിജ്ഞാസയോടെ തമിഴ്‌നാടിനെക്കുറിച്ച് അന്വേഷിക്കുന്നു. തമിഴും സംസ്‌കാരവും സവിശേഷതയാര്‍ന്നതാണ്. ഐക്യരാഷ്‌ട്രസഭയില്‍ തമിഴ് കവിത ചൊല്ലിയാണ് ഞാന്‍ സംസാരിച്ചത്. എന്റെ മണ്ഡലമായ വാരാണസിയില്‍ കാശി- തമിഴ് സംഗമം സംഘടിപ്പിച്ചു. ഇതിലൂടെ തമിഴ്‌നാടിന്റെയും പാരമ്പര്യത്തെ ബഹുമാനിക്കുകയായിരുന്നു.

32 വര്‍ഷം മുന്‍പ് 1991ല്‍ എകതാ യാത്ര ആരംഭിച്ചത് കന്യാകുമാരിയില്‍ നിന്നാണ്. കശ്മീരിലെ ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുക, 370-ാം വകുപ്പ് റദ്ദ് ചെയ്യുക എന്ന രണ്ട് ലക്ഷ്യങ്ങള്‍ക്കായിരുന്നു ഏകതായാത്ര നടത്തിയത്. ഈ രണ്ട് ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാക്കി.

എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയിലൂടെ തമിഴ്‌നാട് പുതിയ പാതയിലാണെന്നും മോദി പറഞ്ഞു. ഇന്‍ഡി മുന്നണി പരാജയം സമ്മതിച്ചെങ്കിലും തമിഴ്‌നാടിനെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ജനങ്ങളെ വിഭജിച്ച് നുണകളിലൂടെ അധികാരം സംരക്ഷിക്കാനണ് അവര്‍ ശ്രമിക്കുന്നത്. തമിഴ്ജനത സത്യവും യാഥാര്‍ത്ഥ്യവും തിരിച്ചറിയുന്നുണ്ടെന്നും മോദി പറഞ്ഞു.

Tags: TamilnaduK AnnamalaiNarendra ModiBJP Tamil Nadu presidentMGRTirupur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)
Kerala

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.