Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്? എന്‍ജിഒകള്‍ ചോദ്യങ്ങളുമായി നുഴഞ്ഞുകയറുന്നു… കനിമൊഴിയുടെ ഭഭബയ്‌ക്ക് കയ്യടി

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതെ ഡിഎംകെ നേതാവ് കനിമൊഴി. ഇന്ത്യയുടെ ദേശീയ ഭാഷ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി (നാനാത്വത്തില്‍ ഏകത്വം) എന്ന അവ്യക്തമായ ഉത്തരമാണ് കനിമൊഴി പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 06:51 pm IST
in India
ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ന്യൂദല്‍ഹി: ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതെ ഡിഎംകെ നേതാവ് കനിമൊഴി.  ഇന്ത്യയുടെ ദേശീയ ഭാഷ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി (നാനാത്വത്തില്‍ ഏകത്വം- Unity in Diversity) എന്ന അവ്യക്തമായ ഉത്തരമാണ് കനിമൊഴി പറഞ്ഞത്. ഈ ഉത്തരത്തിന് സ്പെയിനില്‍ ഉയര്‍ന്ന സുദീര്‍ഘമായ കയ്യടി എന്‍ജിഒ-മാധ്യമപ്രവര്‍ത്തക കൂട്ടുകെട്ടിന്റെ ആസൂത്രിതനീക്കം തന്നെയാണെന്ന് പറയപ്പെടുന്നു.

22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണ്. ഹിന്ദിയും ഇംഗ്ലീഷും എന്ന ഉത്തരം വേണമെങ്കില്‍ പറയാമായിരുന്നു. 2011ലെ സെന്‍സസ് പ്രകാരം 52.83 കോടി പേരെങ്കിലും ഹിന്ദി സംസാരിക്കുന്നതായി കണക്കുകള്‍ പറയുന്നു. 12.9 കോടി പേര്‍ ഇംഗ്ലീഷും സംസാരിക്കുന്നുണ്ട് ഇന്ത്യയില്‍.

ഈ ചോദ്യം ചില എന്‍ജികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ആസൂത്രിതമായ ചോദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യംവും കനിമൊഴിയുടെ ഉത്തരവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റേതുള്‍പ്പെടെയുള്ള എന്‍ജിഒകള്‍ വന്‍ പ്രചാരണമാണ് അഴിച്ചുവിടുന്നത്.

ഡിഎംകെയുടെ തമിഴ്നാട്ടിലും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകയിലും ഭാഷാവിവാദം ഉയര്‍ത്തിവിട്ടും കന്നടയും തമിഴും പ്രോത്സാഹിപ്പിച്ചും എന്‍ജിഒകള്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ അഴിച്ചുവിടുകയാണ്. ഭാഷയും ജാതിയും ആണ് ഇവര്‍ ബിജെപിയെ ദുര്‍ബലമാക്കാന്‍ കണ്ടെത്തിയിരിക്കുന്ന ടൂളുകള്‍.

ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളെ വേറിട്ട ഒരു രാജ്യം പോലെ തന്നെ ഭാവിയില്‍ വേര്‍പ്പെടുത്താനുള്ള പദ്ധതി വിദേശസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ രഹസ്യഅജണ്ടയാണ്. അതിന്റെ ഭാഗമാണ് കട്ടിംഗ് സൗത്ത് എന്ന വാദം. ഇന്ത്യ എന്ന രാജ്യത്തെ ഒരൊറ്റ രാഷ്‌ട്രമാക്കി, ശക്തമായ രാജ്യമാക്കി മാറ്റുന്നതിനെ തുരങ്കം വെയ്‌ക്കുകയാണ് ഈ അജണ്ടയ്‌ക്ക് പിന്നില്‍. വിഭജനത്തിന്റെ അജണ്ട തയ്യാറാക്കുന്നതിനായി ചൈനയും അമേരിക്കയിലേതുള്‍പ്പെടെയുള്ള എന്‍ജിഒകളും നല്ല ഫണ്ടിംഗും നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് സ്പെയിനില്‍ എന്‍ജിഒകള്‍ ആസൂത്രണം ചെയ്ത ഈ ചോദ്യവും ഉത്തരവും.

 

 

Tags: indiaTamilnaduDMKKanimozhiKanimozhiMPNational language
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങി; തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരിക്ക് സസ്പെൻഷൻ

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

പുതിയ വാര്‍ത്തകള്‍

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

ഫര്‍മാൻ കുടുങ്ങുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ ഹൈക്കോടതി വിധി നാളെ ജൂണ്‍ 3ന്

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.