Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ തൃണമൂല്‍ ആക്രമം: സന്ദേശ് ഖാലി പറയുന്നു; ഞങ്ങള്‍ക്ക് പേടിയുണ്ട് രക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 09:14 pm IST
in India
ദേശീയ പട്ടികജാതി കമ്മിഷന്‍ അംഗം അഞ്ജുബാല സന്ദേശ് ഖാലിയില്‍ അക്രമത്തിനിരയായ സ്ത്രീയെ ആശ്വസിപ്പിക്കുന്നു

ദേശീയ പട്ടികജാതി കമ്മിഷന്‍ അംഗം അഞ്ജുബാല സന്ദേശ് ഖാലിയില്‍ അക്രമത്തിനിരയായ സ്ത്രീയെ ആശ്വസിപ്പിക്കുന്നു

കൊല്‍ക്കത്ത: ഇവിടെ ഞങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയില്ല. പുറത്തിറങ്ങാന്‍ പേടിയാണ്, രക്ഷിക്കണം… സന്ദേശ്ഖാലിയിലെ തൃണമൂല്‍ അതിക്രമങ്ങളെക്കുറിച്ച് ഭയന്നരണ്ട കണ്ണുകളോടെയാണ് ഇപ്പോഴും അമ്മമാര്‍ മനസ് തുറക്കുന്നത്.

ഈ ക്രൂരത തുടങ്ങിയിട്ട് ഏറെയായി. ഷേഖ് ഷാജഹാനെന്ന തൃണമൂല്‍ നേതാവിന്റെ സര്‍വാധിപത്യത്തിലായിരുന്നു ഇത്രകാലവും സന്ദേശ് ഖാലി. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇ ഡി അയാളെ തേടിയെത്തിയതോടെയാണ് സന്ദേശ്ഖാലിക്ക് സമാധാനമായത്. അയാള്‍ ഒളിവില്‍ പോയതിന് ശേഷമാണ് തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ പുറത്ത് പറയാനും പ്രതിഷേധിക്കാനും ഞങ്ങള്‍ക്ക് ഇത്രയെങ്കിലും സാധിക്കുന്നത്, ബംഗാളിലെ സ്ത്രീപ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നവരിലൊരാളായ കനിക ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ആസൂത്രിതമായ കൂട്ടബലാത്സംഗങ്ങളാണ് ഇവിടെ നടക്കുന്നത്. രാത്രികളില്‍ വീടുകയറി സ്ത്രീകളെ പിടിച്ചുകൊണ്ടുപോകും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസിലെത്തിച്ച് ലൈംഗികമായി, ക്രൂരമായി പീഡിപ്പിക്കും. സ്വന്തം മക്കള്‍ക്ക് മുന്നില്‍ പോലും ഞങ്ങള്‍ മുഖമില്ലാത്തവരായിട്ട് എത്രയോ കാലമായി, കനിക പറയുന്നു.

ഞങ്ങളുടെ പട്ടിണി മുതലെടുത്താണ് ഷാജഹാനും സംഘവും ഇവിടെ കടന്നുകയറിയത്. സാമൂഹികവിരുദ്ധരാണ് തൃണമൂലുകാരെല്ലാം. പരാതി പറയാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമില്ല. പോലീസ് ഞങ്ങളെ കേള്‍ക്കുമായിരുന്നില്ല. ഒരാളും നടപടിയെടുത്തില്ല.

അവര്‍ക്കെതിരെ ശബ്ദിച്ചതിനാണ് ഫെബ്രുവരി പത്തിന് പുലര്‍ച്ചെ മൂന്ന് മണിക്ക് എന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയത്. ഇരുപത്-മുപ്പത് പേരുണ്ടായിരുന്നു. പോലീസും കൂട്ടിനുണ്ടായിരുന്നു. അവര്‍ കതക് ചവിട്ടിത്തുറന്നു. മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു. എന്റെ കുഞ്ഞിനെ അവര്‍ വലിച്ചെറിഞ്ഞു, കനിക ദാസ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് റേപ്പിസ്റ്റുകള്‍ നയിക്കുന്ന പാര്‍ട്ടിയാണ്. ഈ സമരം അവസാനിക്കില്ല. ഞങ്ങളുടെ തലമുറകള്‍ക്കെങ്കിലും സുരക്ഷിതമായി ഇവിടെ കഴിയാന്‍ വേണ്ടിയാണ് സമരം. കനിക ദാസ് പറയുന്നു.

Tags: BengalTrinamool attackSandes KhaliKanika Das
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.