Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആള്‍മാറാട്ടം പിടിക്കും ബയോമെട്രിക് സംവിധാനം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 01:59 am IST
inKerala

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടത്തെ പൂര്‍ണമായും പിടികൂടാനാകുന്ന ബയോമെട്രിക് പരിശോധനാ സംവിധാനം പൂര്‍ണമായി വിജയിപ്പിക്കാന്‍ വേണ്ട ഉപകരണങ്ങള്‍ കുറവ്. നിലവിലെ സൗകര്യങ്ങളില്‍ അരമണിക്കൂറിനുള്ളില്‍ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും പരിശോധിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞദിവസം നടത്തിയ കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് ആദ്യമായി ഒഎംആര്‍ പരീക്ഷയ്‌ക്ക് ബയോമെട്രിക് പരിശോധന നടപ്പിലാക്കിയത്. അതിലാണ് തിരുവനന്തപുരത്ത് ആള്‍മാറാട്ടം കണ്ടെത്തിയത്.

ഇതിനുമുമ്പ് സര്‍ക്കാര്‍ സര്‍വ്വീസിലെ സ്ഥാനക്കയറ്റ പരീക്ഷയിലാണ് ആദ്യമായി ബയോമെട്രിക് നടപ്പിലാക്കിയത്. ഇതില്‍ വിജയം കണ്ടതോടെയാണ് ഒഎംആര്‍ പരീക്ഷയ്‌ക്ക് സംവിധാനം ഏര്‍പ്പെടുത്തിയത്. പക്ഷെ ഇത് പൂര്‍ണതോതില്‍ വിജയിക്കണമെങ്കില്‍ ഇനിയും സൗകര്യങ്ങള്‍ പിഎസ്‌സി ഒരുക്കേണ്ടതായിട്ടുണ്ട്.

പരീക്ഷയ്‌ക്ക് അരമണിക്കൂര്‍ മുമ്പ് മാത്രമാണ് ഉദ്യോഗാര്‍ത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്‍വിജിലേറ്റര്‍മാരാണ് ആദ്യം പരിശോധന നടത്തുന്നത്. ഇതിനു ശേഷമാണ് പരീക്ഷാ റൂമില്‍ ബയോമെട്രിക് പരിശോധന നടത്തേണ്ടത്. ഇതിന് വേണ്ടത്ര സമയം തികഞ്ഞെന്ന് വരില്ല.

അതിനാല്‍ ഹാളിലേക്ക് കയറുമ്പോള്‍ തന്നെ ബയോമെട്രിക് പരിശോധന നടത്താനുള്ള സംവിധാനംഉണ്ടാകണമെന്ന് ജീവനക്കാര്‍ പറയുന്നു. വിരലടയാളം പരിശോധിക്കുന്ന മെഷീന്‍ ഇപ്പോള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് പലപ്പോഴും പരിശോധനയുടെ വേഗം കുറയ്‌ക്കുന്നു.

മാത്രമല്ല ജീവനക്കാരുടെ കൈവശം ഉള്ളത് പഴയ മൊബൈല്‍ ഫോണുകളാണെങ്കില്‍ കണക്ട് ചെയ്യുമ്പോള്‍ തിരിച്ചറിയലിന് കൂടുതല്‍ സമയം എടുക്കുന്നുണ്ട്. അതിനാല്‍ ടാബോ ലാപ് ടോപ്പുകളോ സജ്ജീകരിക്കണം.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പിഎസ്‌സി ജീവനക്കാര്‍ വേണമെന്നാണ് നിര്‍ദ്ദേശം. പരീക്ഷാ സെന്ററുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിന്യസിക്കാനുള്ള പിഎസ്‌സി ജീവനക്കാരും കുറവാണ്. അതിനാല്‍ ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം കാണാതെ ബയോമെട്രിക് സംവിധാനം പൂര്‍ണ വിജയത്തിലെത്തിക്കാനാകില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

 

Tags: InfrastructureemployeesImpersonationBiometric system
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.