Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജനനമരണ ചക്രത്തില്‍ ചുറ്റിത്തിരിയുന്ന മനുഷ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 08:52 pm IST
in Samskriti

(കൃഷ്ണാര്‍ജുന സംവാദം)

കര്‍മ്മയോഗിയും സാംഖ്യയോഗിയും കര്‍മ്മങ്ങളില്‍ നിന്ന് നിര്‍ലിപ്തരായിരിക്കുന്നു. ഇതുപോലെ നിര്‍ലിപ്തരായിരിക്കാന്‍ വേറെ എന്തെങ്കിലും വഴിയുണ്ടോ?
ഉണ്ട്, അത് ഭക്തി യോഗമാണ്. ഭക്തിയോഗി ആസക്തി ഉപേക്ഷിച്ച് തന്റെ എല്ലാ കര്‍മ്മങ്ങളും ഭഗവാന് സമര്‍പ്പിച്ചുകൊണ്ട് കര്‍മ്മം ചെയ്യുന്നു. അതിനാല്‍, വെള്ളത്തില്‍ ഒരു താമരയില പോലെ, അവന്‍ പാപങ്ങളാലും കര്‍മ്മങ്ങളാലും ബന്ധിക്കപ്പെടുന്നില്ല.

ഭഗവാനേ, ഒരു ഭക്തിയോഗി അങ്ങയില്‍ സമര്‍പ്പണ ഭാവത്തോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതു കൊണ്ട് അവര്‍ ബന്ധിക്കപ്പെടുന്നില്ല; എന്നാല്‍ ഒരു കര്‍മ്മയോഗി എന്ത് ഉദ്ദേശ്യത്തോടെ കര്‍മ്മം ചെയ്താലാണ് ബന്ധിതനാവാതിരിക്കുന്നത്?
കര്‍മയോഗി, കര്‍മങ്ങളില്‍ നിന്ന് എന്റേത് എന്ന മമതാബന്ധത്തെ തികച്ചും ഒഴിവാക്കി, ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ശരീരവും കൊണ്ട്, ആസക്തിവെടിഞ്ഞ് അന്തഃകരണ ശുദ്ധിക്കായിട്ടാണ് കര്‍മം ചെയ്യുന്നത്. അതുകൊണ്ട് കര്‍മയോഗി, കര്‍മത്തിന്റെ ഫലം ത്യജിച്ച്, ഈശ്വര സാക്ഷാത്കാരമാകുന്ന നിത്യശാന്തിയെ പ്രാപിക്കുന്നു. ഫലാകാംക്ഷയോടെ കര്‍മം ചെയ്യുന്നയാളാകട്ടെ, കര്‍മഫലത്തിലുള്ള ആസക്തിയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഭഗവാനേ, സാംഖ്യയോഗി എപ്രകാരമാണ് കര്‍മ്മങ്ങള്‍ ചെയ്യുന്നത്?
ഇന്ദ്രിയമനോബുദ്ധികളെ ജയിച്ച സാംഖ്യയോഗി, താന്‍ ഒരു കര്‍മവും ചെയ്യാതെ, മറ്റുള്ളവരെക്കൊണ്ട് തനിക്കുവേണ്ടി ചെയ്യിക്കാതെ, എല്ലാ കര്‍മങ്ങളും ഒന്‍പതു ദ്വാരങ്ങളുള്ള പുരമായ ശരീരത്തില്‍ മനസാ വിട്ടുകൊടുത്തിട്ട് തന്റെ സ്വരൂപത്തില്‍ (സച്ചിദാനന്ദഘന പരമാത്മ സ്വരൂപത്തില്‍) സുഖമായി വസിക്കുന്നു.

സാംഖ്യയോഗി കര്‍മ്മം ചെയ്യുന്നുമില്ല, ചെയ്യിപ്പിക്കുന്നുമില്ല, പക്ഷേ പരമാത്മാവ് ചെയ്യിപ്പിക്കുന്നുണ്ടാവുമോ?
പരമേശ്വരന്‍ മനുഷ്യര്‍ക്ക് കര്‍ത്തൃത്വമോ കര്‍മമോ, കര്‍മഫലമോ നിശ്ചയിച്ചു വയ്‌ക്കുന്നില്ല. മനുഷ്യന്‍ പ്രവൃത്തിനിരതമായിരിക്കുന്നത് സ്വഭാവം മാത്രമാണ്. താന്‍ കര്‍മ്മങ്ങളുടെ കര്‍ത്താവാണെന്ന് മാനിക്കുകയും അങ്ങനെ കര്‍മ്മഫലവുമായി സ്വാഭാവികമായി ബന്ധമുണ്ടാവുകയും ചെയ്യുന്നു.

പരമാത്മാവ് ആരുടെയും കര്‍തൃത്വം മുതലായവയെ സൃഷ്ടിക്കുന്നില്ല, എന്നാല്‍ ജീവജാലങ്ങളുടെ കര്‍മ്മഫലം സ്വീകരിക്കുന്നുണ്ടോ?
സര്‍വവ്യാപിയായ പരമാത്മാവ് ആരുടെയും പാപകര്‍മത്തെ ഏറ്റെടുക്കുകയോ പുണ്യകര്‍മത്തെ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ജ്ഞാനമാകട്ടെ, അജ്ഞാനത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു; അതിനാല്‍ അജ്ഞാനികളായ മനുഷ്യര്‍ നിത്യമെന്നോണം മോഹത്തിന് വശംവദരാകുന്നു. അതായത് സ്വയം കര്‍മ്മങ്ങളുടെ കര്‍ത്താവാണെന്നും ഭോക്താവാണെന്നും വിചാരിക്കുന്നു, അങ്ങനെ ജനനമരണ ചക്രത്തില്‍ ചുറ്റിത്തിരിയുന്നു.

എല്ലാ ജീവികളും താന്‍ കര്‍ത്താവും ഭോക്താവുമാണെന്ന് വിചാരിച്ച് മോഹിക്കപ്പെട്ടു പോകുന്നുണ്ടോ?
ഇല്ല. പരമാത്മാവിനെപ്പറ്റിയുള്ള ജ്ഞാനത്താല്‍ അജ്ഞാനം നീങ്ങിയ ആളുകളുടെ ജ്ഞാനം സൂര്യനെപ്പോലെ സച്ചിദാനന്ദഘനമായ പരമാത്മാവിനെ പ്രകാശിപ്പിക്കുന്നു. അതായത് അവര്‍ക്ക് പരമാത്മാവിന്റെ അനുഭവം ഉണ്ടാക്കുന്നു.

ആ പരമാത്മതത്വത്തിന്റെ അനുഭവം മറ്റാര്‍ക്കൊക്കെ ഉണ്ടാവുന്നു?
സച്ചിദാനന്ദഘന പരമാത്മാവില്‍ പൂര്‍ണമായി ആരുടെ മനസ്സും ബുദ്ധിയുമാണോ തന്മയീഭവിച്ചത്, ആരാണോ നിരന്തരമായ ഏകീഭാവം നേടിയത്, ആ പരമാത്മ പരായണര്‍ ജ്ഞാനത്താല്‍ പാപരഹിതരായിത്തീര്‍ന്ന് പുനര്‍ജന്മത്തില്‍ നിന്നുള്ള മുക്തിയെ, അതായത് പരമഗതിയെ പ്രാപിക്കുന്നു.

(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)

 

Tags: Gita pressGeetha MadhuryamHuman beings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്ഞാനികള്‍ ആസക്തികളില്‍ അഭിരമിക്കുന്നില്ല

Samskriti

കര്‍മയോഗത്തില്‍ ഉറച്ചു നില്ക്കുക

Samskriti

ജ്ഞാനയജ്ഞം അത്യന്തം ശ്രേഷ്ഠം

Samskriti

നന്മയുടെ മാര്‍ഗത്തിലെ ശത്രുക്കള്‍

Samskriti

ഭോഗങ്ങള്‍ കൊതിച്ചു കഴിയുന്നവന് ശാന്തി ലഭിക്കില്ല

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.