Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളം സിആര്‍പിഎഫ് ഭരിക്കുമോ; ഗവര്‍ണറുടെ ആരോഗ്യ പ്രശ്‌നം പരിശോധിക്കണം: മുഖ്യമന്ത്രി നോക്കാം എവിടെയെത്തുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 10:13 pm IST
inKerala

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സിആര്‍പിഎഫിന് കൈമാറിയത് വിചിത്ര നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെന്താ സിആര്‍പിഎഫ് നേരിട്ട് ഭരിക്കുമോയെന്നും എന്താണ് അദ്ദേഹം ധരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. സിആര്‍പിഎഫിന് നേരിട്ട് കേസെടുക്കാനാകുമോ? കേരളത്തില്‍ നേരിട്ടിറങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റുമോ? ഗവര്‍ണര്‍ ആഗ്രഹിച്ച രീതിയില്‍ സിആര്‍പിഎഫിന് ഇവിടെ ഇറങ്ങി പ്രവര്‍ത്തിക്കാനാകുമോ? മുഖ്യമന്ത്രി ചോദിച്ചു.
കേന്ദ്രവും കേരളവും ഒരുമിച്ചു ഭരിച്ചിരുന്നവര്‍ മുമ്പ് കേരളത്തില്‍ സിആര്‍പിഎഫിനെ ഇറക്കിയിട്ടുണ്ട്. അതിലൊന്നും കേരളം തകര്‍ന്നുപോയിട്ടില്ലല്ലോ. അതിനെല്ലാം പരിമിതിയുണ്ട്. നോക്കാം എവിടെയെത്തുമെന്ന്. സ്റ്റേറ്റിന്റെ തലവനെന്ന നിലയില്‍ ഏറ്റവും സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവര്‍ണര്‍. ആ സുരക്ഷ വേണ്ടെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ചിലര്‍ക്ക് മുമ്പുതന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലുവയിലെ സുജിത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രന്‍ തുടങ്ങിയ ആര്‍എസ്എസുകാര്‍ക്ക് ഒരുക്കിയിട്ടുള്ള സുരക്ഷാസൗകര്യത്തിന്റെ കൂട്ടില്‍ ഒതുങ്ങാനാണ് ഗവര്‍ണര്‍ തയ്യാറായത്. ആ പട്ടികയില്‍ അദ്ദേഹവും പെട്ടിരിക്കുന്നു.
സ്വയം വിവേകം കാണിക്കണം. അത് സ്‌കൂളില്‍ പഠിക്കേണ്ടതല്ല; സ്വയം ആര്‍ജിക്കേണ്ടതാണ്. ഇതേവരെ അദ്ദേഹത്തിന് അത് സാധിച്ചിട്ടില്ല. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. ഇതില്‍ കുറവുണ്ടായിട്ടുണ്ടോയെന്ന് ഗവര്‍ണര്‍ പരിശോധിക്കണം. ആരോഗ്യം ഫിറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടല്ലോ. അതില്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് വളരെ നല്ലതാണ്. ഏത് അധികാരസ്ഥാനവും വലുതലല്ല; അതിനുമേലെയാണ് നിയമം. ഗവര്‍ണറുടെ നിലപാട് നിര്‍ഭാഗ്യകരമാണ്.
നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല. ഒന്നര മണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഗവണ്‍മെന്റിനോടോ മുന്നണിയോടോ ഏതെങ്കിലും ഒരു പക്ഷത്തോടോ ഉള്ള വിരോധമല്ല. ഭരണഘടനയെ അവഹേളിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രതികരണങ്ങളില്‍ കാണുന്നത്.
പ്രതിഷേധക്കാരെ പോലീസ് എന്താണ് ചെയ്യുന്നത് എന്ന് നോക്കാന്‍ കേരളത്തിലോ രാജ്യത്തോ അധികാരസ്ഥാനത്തിരിക്കുന്ന ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ. അങ്ങിനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടോ. എന്നെ എഫ്‌ഐആര്‍ എന്നെ കാണിക്കൂ എന്ന് പ്രതിഷേധത്തിനിടയില്‍ ഇറങ്ങിനിന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. നമ്മുടെ ജനാധിപത്യ സംവിധാനത്തിലുള്ള നിലപാടിന് വിരുദ്ധമായ നിലപാടാണ് കേരള ഗവര്‍ണര്‍ സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: governorkollamSFIFIRGovernor Arif Mohammed Khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.