Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ജ്വലിക്കുന്ന ഓര്‍മ്മയായി അയോദ്ധ്യ യാത്ര…

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Jan 20, 2024, 02:10 am IST
inParivar

പാട്ടും ഭജനയുമായി ഒരു യാത്ര… അയോദ്ധ്യയിലെ സമരഭൂമിയിലേക്ക് വ്രതനിഷ്ഠമാനസരായി ഒരു കൂട്ടം ആളുകള്‍. തീവണ്ടിമുറികള്‍ നിറയെ മുഴങ്ങിയത് രാമമന്ത്രം… ഇന്നലത്തെ പോലെയുണ്ട് ആ ദൃശ്യങ്ങള്‍. പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തത്തിലേക്ക് ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അന്നത്തെ തീവണ്ടി മുറിയും രാമഭജനവും ചന്ദ്രേട്ടന്റെ ഓര്‍മ്മകളില്‍ ഓളംവെട്ടുന്നു.

ആ യാത്രയുടെ, ദൃഢനിശ്ചയത്തോടെ രാവ് പകലാക്കി ചെയ്ത പ്രവര്‍ത്തനങ്ങളുടെ സഫലമുഹൂര്‍ത്തമാണ് വന്നണയുന്നത്. 1990ലെ ഒന്നാം പരിക്രമയ്‌ക്കായി കണ്ണൂരില്‍ നിന്ന് പുറപ്പെട്ട നൂറിലധികം കര്‍സേവകര്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് മുന്‍സംഘചാലക് ആയ സി. ചന്ദ്രശേഖരന്‍ എന്ന എല്ലാവരുടെയും ചന്ദ്രേട്ടനായിരുന്നു. കോഴിക്കോട് നിന്നും കേരളത്തിന്റെ മറ്റ് സ്റ്റേഷനുകളില്‍ നിന്നും നിരവധി കര്‍സേവകര്‍ ട്രെയിനില്‍ കയറി. എല്ലായിടത്തും രാമഭജനകള്‍.. മൂന്നാം ദിവസം ട്രെയിന്‍ ഝാന്‍സി സ്റ്റേഷനിലെത്തി. എല്ലാവരും ഇറങ്ങി. അവിടെ നിന്നായിരുന്നു അയോദ്ധ്യയിലേക്കുളള അടുത്ത വണ്ടി. സ്റ്റേഷനില്‍ ആയിരക്കണക്കിന് പോലീസുകാര്‍. കര്‍സേവകര്‍ കൂട്ടമായി നിന്നിടത്തേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി. ട്രെയിനുകളെല്ലാം ക്യാന്‍സല്‍ ചെയ്തിരിക്കുകയാണെന്നും മുന്നോട്ടു പോകാന്‍ പറ്റില്ലെന്നും പോലീസ് മേധാവി അറിയിച്ചു. അയോദ്ധ്യയിലേക്കാണ് ടിക്കറ്റെന്നും പോയേ പറ്റൂ എന്നും ചന്ദ്രശേഖര്‍ജി ശഠിച്ചു. ബസില്‍ പോകാനായിരുന്നു പോലീസിന്റെ നിര്‍ദേശം.

പ്രദേശമാകെ സംഘര്‍ഷത്തിന്റെ അന്തരീക്ഷം. അയോദ്ധ്യയിലേക്കുളള വഴികളെല്ലാം അടച്ചിരിക്കുന്നു. എല്ലാവരെയും പോലീസ് ഉദ്യോഗസ്ഥര്‍ ബസുകളില്‍ കയറ്റി. ലളിത്പൂര്‍ ജില്ലയിലെ ഒരു വലിയ കോളജിലേക്ക് കൊണ്ടുപോയി. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ കോളജുകള്‍ ജയിലാക്കുകയായിരുന്നു സര്‍ക്കാര്‍. നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് അറിയിച്ച് അവിടെ അടച്ചു.മഹാപരിക്രമയുടെ ദിവസം ആരും അയോദ്ധ്യയില്‍ കടക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എല്ലാവരും അതു തന്നെ പ്രതീക്ഷിച്ചു. എന്നാല്‍ നൂറുകണക്കിന് കര്‍സേവകര്‍ ശ്രീരാമ ക്ഷേത്ര ഭൂമിയില്‍ പ്രവേശിച്ച് മന്ദിരത്തിന് മുകളില്‍ കാവി പതാക നാട്ടി. കര്‍സേവകരില്‍ ചിലര്‍ വെടിയേറ്റ് മരിച്ചെന്നും സരയൂനദിയിലൂടെ രക്തം ഒഴുകുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പരന്നതോടെ പലരും പ്രകോപിതരായി. സര്‍ക്കാര്‍ കരുതിയതു പോലെയായിരുന്നില്ല സംഭവങ്ങളുടെ പര്യവസാനം. അറസ്റ്റിലായവര്‍ക്ക് മുലായംസിങ് സര്‍ക്കാര്‍ ഭക്ഷണമൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഭക്ഷണം എത്തിച്ചത്. 13 ദിവസത്തിന് ശേഷമാണ് വിട്ടയച്ചത്.

1992ല്‍ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അശോക് സിംഘല്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ കര്‍സേവ നടന്നു. തര്‍ക്കമന്ദിരം നീങ്ങി. ഇന്ന് മഹാക്ഷേത്രം ഉയര്‍ന്നിരിക്കുന്നു. 500 വര്‍ഷത്തെ നാണക്കേടില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചു. ഇത് അഭിമാന മുഹൂര്‍ത്തമാണ്. അന്ന് പാടിയ പാട്ടുകള്‍, വിളിച്ച മുദ്രാവാക്യങ്ങള്‍, ജപിച്ച രാമനാമങ്ങള്‍… എല്ലാം ഇപ്പോഴും മുഴങ്ങുകയാണ്… പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ പതിനായിരക്കണക്കിന് കര്‍സേവകരെ, ജീവത്യാഗം ചെയ്ത പോരാളികളെയും സ്മരിച്ച് എല്ലാവരും രാമനാമം ചൊല്ലണം, സി. ചന്ദ്രശേഖരന്‍ പറയുന്നു.

 

Tags: AyodhyaC. Chandrasekaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.