Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കരുവന്നൂര്‍ തട്ടിപ്പില്‍ വേറെയും താപ്പാനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 02:23 am IST
inEditorial

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിപിഎം അതിവിദഗ്‌ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വന്‍ അഴിമതിയാണെന്ന് ഒന്നുകൂടി വ്യക്തമാവുകയാണ്. സിപിഎമ്മിന്റെ പ്രാദേശിക, ജില്ല, സംസ്ഥാന തലങ്ങളിലെ പല നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നു കണ്ടെത്തി. അവര്‍ കേസില്‍ പ്രതികളാണ്. മറ്റു ചിലരെ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയുണ്ടായി. ചിലര്‍ ജാമ്യം പോലും കിട്ടാതെ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഇപ്പോഴിതാ വ്യവസായ-നിയമമന്ത്രി പി. രാജീവിനും അഴിമതിയില്‍ പങ്കുള്ളതായ വിവരം പുറത്തുവന്നിരിക്കുന്നു. രാജീവ് സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ കരുവന്നൂര്‍ ബാങ്കില്‍നിന്ന് അനധികൃത വായ്‌പ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍ നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മുന്‍ മന്ത്രി എ.സി.മൊയ്തീനും, മുതിര്‍ന്ന സിപിഎം നേതാവായ പാലൊളി മുഹമ്മദ് കുട്ടിക്കും ബാങ്ക് തട്ടിപ്പില്‍ പങ്കുള്ളതായും സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊയ്തീനെ നേരത്തെ ഒന്നിലധികം തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മൊയ്തീനും കേസില്‍ പ്രതിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. നിക്ഷേപകരുടെ പണം തട്ടിയെടുക്കാന്‍ വളരെ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും, യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചിരിക്കുന്നത്.

കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നിട്ടുള്ളതെന്ന് ഒന്നുകൂടി വ്യക്തമാവുകയാണ്. അനധികൃത വായ്‌പയായി ആറുകോടി രൂപ നല്‍കാന്‍ പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയതായാണ് മൊഴി. ഒരാള്‍തന്നെ ഇത്രയും വലിയ തുകയുടെ തട്ടിപ്പിന് നേതൃത്വം നല്‍കിയെന്നറിയുമ്പോള്‍ മറ്റുള്ളവരുടെ പങ്കുകൂടി കണക്കിലെടുത്താല്‍ ആരെയും അമ്പരിപ്പിക്കുന്ന അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് മനസ്സിലാക്കാനാവും. ഈ ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത മറ്റ് നേതാക്കളെപ്പോലെ പി.രാജീവും തനിക്കെതിരായ വെളിപ്പെടുത്തലിനെ നിസ്സാരവല്‍ക്കരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലമല്ലേ, ഇതുപോലെ വെറെയും ആരോപണങ്ങളുണ്ടാവുമെന്നാണ് രാജീവ് പറയുന്നത്. ആരോപണം നിഷേധിക്കാനാവാത്തതിനാല്‍ ജനങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനാണ് ഇതിലൂടെ നോക്കുന്നത്. ലാവ്‌ലിന്‍ അഴിമതിയുടെ കാലം മുതല്‍ പിണറായി വിജയന്റെ വലംകയ്യായി അറിയപ്പെടുന്ന രാജീവ് യാതൊരു കൂസലുമില്ലാതെ പ്രതികരിക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരും തന്നെ സംരക്ഷിക്കുമെന്ന ഉറപ്പുളളതിനാലാണ്. പണം കൈപ്പറ്റിയതായി മൊഴിയുള്ള മുന്‍ എംപി: പി.കെ.ബിജുവും മറ്റും സ്വീകരിക്കുന്ന അടവുനയവും ഇതുതന്നെയാണ്. അഴിമതി വീരനായ ഒരു മുഖ്യമന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ തങ്ങള്‍ക്ക് ആരെയും ഭയക്കാനില്ലെന്ന ഭാവമാണ് രാജീവിനെയും ബിജുവിനെയും പോലുള്ള നേതാക്കള്‍ക്കുള്ളത്. ഇവര്‍ സാധാരണ അഴിമതിക്കാരല്ല, അതിവിദഗ്ധരായ കൊള്ളക്കാരാണ്. ആ നിലയ്‌ക്കു വേണം ഇവര്‍ക്കെതിരായ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍.

 

Tags: P.RajeevKaruvannur fraud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ശബരിമല സത്യവാങ്മൂലം: മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധം, വിശ്വാസികളെ കബളിപ്പിക്കാന്‍ ബോധപൂര്‍വമുള്ള അസത്യപ്രചാരണം

Food

ഗുണനിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ

Kerala

വിസി നിയമന തര്‍ക്കം; ഗവര്‍ണറും മന്ത്രിമാരും തമ്മിലെ കൂടിക്കാഴ്ച വിഫലം

പുതിയ വാര്‍ത്തകള്‍

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.