Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവീകരണത്തിന്റെ പേരില്‍ തിരുനെല്ലി ക്ഷേത്രം തകര്‍ക്കാന്‍ ശ്രമം; ഹിന്ദുഭക്തന്റെ പരാതിയില്‍ ഊരാളുങ്കലിന്റെ പണിനിര്‍ത്തിവെയ്‌പിച്ച് ഹൈക്കോടതി

ടൂറിസത്തിന്റെ പേരില്‍ തിരുനെല്ലിയിലെ പാപനാശിനി പുഴയ്‌ക്ക് പേര് കേട്ട മഹാവിഷ്ണുക്ഷേത്രത്തില്‍ നടന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തിന്റെ പാരമ്പര്യം നശിപ്പിച്ചെന്ന ഹിന്ദുഭക്തന്റെ പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. ടൂറിസത്തിന്റെ പേരില്‍ ഊരാളുങ്കല്‍ സൊസൈറ്റി ഇവിടെ നടത്തിയ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 04:34 pm IST
in Kerala
പിതൃകര്‍മ്മങ്ങള്‍ക്ക് പേരുകേട്ട വയനാട്ടിലെ തിരുനെല്ലിയിലെ പാപനാശിനിപ്പുഴയുടെ കരയിലുള്ള മഹാവിഷ്ണുക്ഷേത്രം(ഇടത്ത്). ഹൈക്കോടതിയില്‍ കേസ് നല്‍കിയ സലീഷ് ശിവദാസന്‍ (വലത്ത്)

പിതൃകര്‍മ്മങ്ങള്‍ക്ക് പേരുകേട്ട വയനാട്ടിലെ തിരുനെല്ലിയിലെ പാപനാശിനിപ്പുഴയുടെ കരയിലുള്ള മഹാവിഷ്ണുക്ഷേത്രം(ഇടത്ത്). ഹൈക്കോടതിയില്‍ കേസ് നല്‍കിയ സലീഷ് ശിവദാസന്‍ (വലത്ത്)

തിരുവനന്തപുരം: ടൂറിസത്തിന്റെ പേരില്‍ തിരുനെല്ലിയിലെ പാപനാശിനി പുഴയ്‌ക്ക് പേര് കേട്ട മഹാവിഷ്ണുക്ഷേത്രത്തില്‍ നടന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തിന്റെ പാരമ്പര്യം നശിപ്പിച്ചെന്ന ഹിന്ദുഭക്തന്റെ പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. ടൂറിസത്തിന്റെ പേരില്‍ ഊരാളുങ്കല്‍ സൊസൈറ്റി ഇവിടെ നടത്തിയ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

ഹിന്ദുഭക്തനായ സലീഷ് ശിവദാസന്‍ നല്‍കിയ കേസിലാണ് ഹൈക്കോടതി ഊരാളുങ്കല്‍ സൊസൈറ്റിയോട് പണി നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ടത്. അഡ്വ. കിരണുമായി ചേര്‍ന്ന് പണി നിര്‍ത്തിവെയ്‌ക്കാനും തുടര്‍ നടപടികള്‍ പുരാവസ്തുവകുപ്പിനെ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ടാണ് സലീഷ് ശിവദാസന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ആദ്യം ഹൈക്കോടതി ഈ കേസില്‍ കേരള പുരാവസ്തുവകുപ്പിനോട് വിശദീകരണം തേടി. തങ്ങളുടെ അറിവോടെയല്ല നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിരിക്കുന്നതെന്ന് കേരള പുരാവസ്തുവകുപ്പ് ഹൈക്കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് ഇവിടുത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

മലബാര്‍ ദേവസ്വം ഈ ക്ഷേത്രത്തില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് കമ്മീഷണറെ ഹൈക്കോടതി നിയോഗിക്കുകയും ചെയ്തിരുന്നു. ചരിത്രപ്രാധാന്യമുള്ള ഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടതായി അഡ്വ. കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുനെല്ലിയുടെ ടൂറിസ്റ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നത് മാത്രമാണ് മന്ത്രി മുഹമ്മദ് റിയാസ് ലക്ഷ്യം വെച്ചതെന്ന് പറയപ്പെടുന്നു. പൗരാണികമായ ക്ഷേത്ര ചുറ്റുമതില്‍ പൊളിച്ചുകളഞ്ഞു. അതീവ ചരിത്രപ്രാധാന്യം ഉള്ള വിളക്കുമാടം ഉള്‍പ്പെടെയുള്ള കരിങ്കല്‍ തൂണുകളും ബലിക്കല്ലുകളും മറ്റുഭാഗങ്ങളും ജെസിബി ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ പൊളിച്ചിട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ പാരമ്പര്യവും സംസ്കാരവും തച്ചുടച്ച് നടത്തിയതായിരുന്നു ഇവിടുത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍.

നിര്‍മ്മാണപ്രവര്‍ത്തനങ്ങളഅ‍ക്ക് ഫണ്ടുപയോഗത്തിലെ ക്രമക്കേടും അന്വേഷിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാണം സംബന്ധിച്ച് നിമയപരമായ തീരുമാനങ്ങളെടുക്കാന്‍ കേരള പുരാവസ്തുവകുപ്പിനോടും മലബാര്‍ ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി.

സംസ്ഥാന പുരാവസ്തുവകുപ്പിനോട് അവരുടെ നിര്‍ദേശങ്ങള്‍ മറികടന്നാണ് മാറ്റങ്ങള്‍ നടപ്പാക്കിയ
സ്റ്റേ ഓര്‍ഡര്‍ ചരിത്രഭാഗങ്ങള്‍ നശിച്ചു. പാപനാശിനിക്കരയില്‍ ടോയ്ലറ്റുകളും സെപ്റ്റിക്ടാങ്കു
പാപനാശിനി പിതൃകര്‍മ്മങ്ങള്‍ക്ക് പേര് പഞ്ചതീര്‍ത്ഥകുളത്തിന് തൊട്ടടുത്ത് ഒരു ടോയ് ലറ്റ് കോംപ്ലക്സും സെപ്റ്റിക് ടാങ്കുകളും ഉയര്‍ത്തിയിരിക്കുന്നു. ഇത് തീര്‍ച്ചയായും ഹിന്ദുക്കളുടെ പിതൃകര്‍മ്മങ്ങള്‍ക്ക് പേര് കേട്ട പാപനാശിനിപ്പുഴയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുമെന്ന് തീര്‍ച്ച. ടൂറിസം വകുപ്പിന്റെ നിര്‍ദേശപ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇവനിര്‍മ്മിച്ചത്. നവീകരണത്തിന് പകരം നശീകരണമാണ് നടക്കുന്നതെന്നും സലീഷിന്റെ പരാതിയില്‍ പറയുന്നു.

നേരത്തെ ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍റ് കള്‍ച്ചറല്‍ ഹെറിറ്റേജ് കോഴിക്കോട് ചാപ്റ്റര്‍ കണ്‍വീനര്‍ വി.ജയരാജന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കാണാന്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ കെടുകാര്യസ്ഥതയും ഭാവനാശൂന്യതയും ചൂണ്ടിക്കാട്ടി ഇദ്ദേഹം ഒരു പരാതി ദേവസ്വം മന്ത്രിക്ക് നല്‍കിയിരുന്നു. കണ്‍സവേറ്റീവ് ആര്‍കിടെക്റ്റുമാരുടെ നേതൃത്വത്തില്‍ നടക്കേണ്ട നവീകരണ പദ്ധതി വെറും സിവില്‍ ആര്‍കിടെക്റ്റുമാരെക്കൊണ്ട് ചെയ്തിരിക്കുന്നു എന്നാണ് ജയരാജന്‍ പരാതിയില്‍ പറയുന്നത്. .

അതീവ പരിസ്ഥിതിലോലമേഖലയില്‍ ജെസിബി ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ പൗരാണികമായ ബലിക്കല്ലുകളും മറ്റും പൊളിച്ചുനീക്കിയിരിക്കുന്നത് മഴക്കാലത്ത് മണ്ണൊലിപ്പിന് കാരണമാകുമെന്നും അഡ്വ. കമ്മീഷണര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നവീകരണം എന്നതിന്റെ പേരില്‍ ക്ഷേത്ര നശീകരണമാണ് നടന്നതെന്ന് സലീഷ് ശിവദാസന്‍ പറയുന്നു.

 

Tags: wayanadHindu templekerala highcourtUralungal societyTirunelli templepapanashini riverSaleesh Sivadasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പുതിയ വാര്‍ത്തകള്‍

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.