Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളില്‍ കരുതലോടെ കേന്ദ്രം ; അസമില്‍ 44 വര്‍ഷത്തിന് ശേഷം ഉള്‍ഫ തോക്ക് താഴെവെച്ചത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ നേട്ടം

44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയെ സമാധാനത്തിന്റെ പാതയില്‍ എത്തിച്ച് കേന്ദ്രസര്‍ക്കാരും അസം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരും. അസംകാരുടെ പേടിസ്വപ്നമായിരുന്ന ഉള്‍ഫയുടെ നേതാക്കളുമായി സമാധാനക്കരാര്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിധ്യത്തില്‍ അമിത് ഷാ ഒപ്പുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 06:38 pm IST
inIndia

ന്യൂദല്‍ഹി: മണിപ്പൂരില്‍ ഗൂഢശക്തികള്‍ വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ അസമില്‍ നടത്തിയത് കരുതലോടെയുള്ള നീക്കം. ബിജെപിയുടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് കൊയ്തെടുത്തത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ വിജയം. കഴിഞ്ഞ 44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയുടെ കരിനിഴല്‍ എന്നെന്നേയ്‌ക്കുമായി മായുകയാണ്. ഉള്‍ഫയെ സമാധാനക്കരാറില്‍ ഒപ്പുവെപ്പിച്ച അസം സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നേട്ടം അമൂല്യമാണ്.

അസം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരും. അസംകാരുടെ പേടിസ്വപ്നമായിരുന്ന ഉള്‍ഫയുടെ നേതാക്കളുമായി സമാധാനക്കരാര്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിധ്യത്തില്‍ അമിത് ഷാ ഒപ്പുവെച്ചു.
അസംവികസനത്തിന് സാമ്പത്തിക പാക്കേജ്, പുറത്തുനിന്നുള്ള കുടിയേറ്റും തടയല്‍, സ്വദേശികള്‍ക്ക് നിയമസഭാ സീറ്റുകളും ഭൂമിയുടെ ഉടമസ്ഥാവകാശത്തിലുമുള്ള അവസരം നിലനിര്‍ത്തുക എന്നിവയായിരുന്നു ഉള്‍ഫയുടെ പ്രധാന ആവശ്യങ്ങള്‍.

44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയെ സമാധാനത്തിന്റെ പാതയില്‍ എത്തിച്ച് കേന്ദ്രസര്‍ക്കാരും അസം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരും. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ഉള്‍ഫ എന്ന സംഘടനയെ ഇതോടെ പിരിച്ചുവിടും. അസം വികസനത്തിന് 1.5 ലക്ഷം കോടി കേന്ദ്രം നല്‍കും. ഇനി അസം നിയമസഭയിലെ 97 ശതമാനം സീറ്റുകളും തദ്ദേശവാസികള്‍ക്ക് നല്‍കും. 1.5 ലക്ഷം കോടി അസമില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും. അസമില്‍ എല്ലാവര്‍ഷവും സംഭവിക്കുന്ന പ്രളയം സര്‍ക്കാരിന്റെ ദേശീയ മുന്‍ഗണനാപ്രശ്നമായി കണക്കാക്കും.

ഉള്‍ഫ-സ്വതന്ത്ര അസമിന് വേണ്ടി കേന്ദ്രവുമായി സായുധസമരം നടത്തിയ തീവ്രസംഘടന

1979ലാണ് ഉള്‍ഫ അസമിലെ ശിവസാഗറില്‍ രൂപംകൊള്ളുന്നത്. അസമിലെ തദ്ദേശവാസികള്‍ക്ക് സ്വതന്ത്രാധികാരമുള്ള സംസ്ഥാനം രൂപീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. 1980കളിലാണ് സായുധസമരത്തിലേക്ക് തിരിയുന്നത്. ആദ്യമൊക്കെ പാവങ്ങളെ സഹായിക്കുന്ന സംഘടനയായി നിലകൊണ്ട ഉള്‍ഫ പിന്നീട് കേന്ദ്രസര്‍ക്കാരിനെതിരെ സായുധസമരത്തിലേക്ക് തിരിയുകയായിരുന്നു.

സമാധാനത്തിന്റെയും പുരോഗതിയുടെയും നാളുകളിലേക്ക് അസമിനെ നയിക്കുന്ന നാഴികക്കല്ലാണ് ഈ കരാര്‍ ഒപ്പിട്ടതോടെ നടപ്പാവുന്നത്. അസമില്‍ സുസ്ഥിരമായ പുരോഗതിയിലേക്ക് കൊണ്ടുപോകുന്നതാണ് ഈ കരാര്‍.

 

 

 

 

 

Tags: amit-shahAssamulfaHimanta Biswa SharmaPeace accord
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.