Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളില്‍ കരുതലോടെ കേന്ദ്രം ; അസമില്‍ 44 വര്‍ഷത്തിന് ശേഷം ഉള്‍ഫ തോക്ക് താഴെവെച്ചത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ നേട്ടം

44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയെ സമാധാനത്തിന്റെ പാതയില്‍ എത്തിച്ച് കേന്ദ്രസര്‍ക്കാരും അസം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരും. അസംകാരുടെ പേടിസ്വപ്നമായിരുന്ന ഉള്‍ഫയുടെ നേതാക്കളുമായി സമാധാനക്കരാര്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിധ്യത്തില്‍ അമിത് ഷാ ഒപ്പുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 06:38 pm IST
in India

ന്യൂദല്‍ഹി: മണിപ്പൂരില്‍ ഗൂഢശക്തികള്‍ വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ അസമില്‍ നടത്തിയത് കരുതലോടെയുള്ള നീക്കം. ബിജെപിയുടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് കൊയ്തെടുത്തത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ വിജയം. കഴിഞ്ഞ 44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയുടെ കരിനിഴല്‍ എന്നെന്നേയ്‌ക്കുമായി മായുകയാണ്. ഉള്‍ഫയെ സമാധാനക്കരാറില്‍ ഒപ്പുവെപ്പിച്ച അസം സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നേട്ടം അമൂല്യമാണ്.

അസം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരും. അസംകാരുടെ പേടിസ്വപ്നമായിരുന്ന ഉള്‍ഫയുടെ നേതാക്കളുമായി സമാധാനക്കരാര്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിധ്യത്തില്‍ അമിത് ഷാ ഒപ്പുവെച്ചു.
അസംവികസനത്തിന് സാമ്പത്തിക പാക്കേജ്, പുറത്തുനിന്നുള്ള കുടിയേറ്റും തടയല്‍, സ്വദേശികള്‍ക്ക് നിയമസഭാ സീറ്റുകളും ഭൂമിയുടെ ഉടമസ്ഥാവകാശത്തിലുമുള്ള അവസരം നിലനിര്‍ത്തുക എന്നിവയായിരുന്നു ഉള്‍ഫയുടെ പ്രധാന ആവശ്യങ്ങള്‍.

44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയെ സമാധാനത്തിന്റെ പാതയില്‍ എത്തിച്ച് കേന്ദ്രസര്‍ക്കാരും അസം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരും. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ഉള്‍ഫ എന്ന സംഘടനയെ ഇതോടെ പിരിച്ചുവിടും. അസം വികസനത്തിന് 1.5 ലക്ഷം കോടി കേന്ദ്രം നല്‍കും. ഇനി അസം നിയമസഭയിലെ 97 ശതമാനം സീറ്റുകളും തദ്ദേശവാസികള്‍ക്ക് നല്‍കും. 1.5 ലക്ഷം കോടി അസമില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും. അസമില്‍ എല്ലാവര്‍ഷവും സംഭവിക്കുന്ന പ്രളയം സര്‍ക്കാരിന്റെ ദേശീയ മുന്‍ഗണനാപ്രശ്നമായി കണക്കാക്കും.

ഉള്‍ഫ-സ്വതന്ത്ര അസമിന് വേണ്ടി കേന്ദ്രവുമായി സായുധസമരം നടത്തിയ തീവ്രസംഘടന

1979ലാണ് ഉള്‍ഫ അസമിലെ ശിവസാഗറില്‍ രൂപംകൊള്ളുന്നത്. അസമിലെ തദ്ദേശവാസികള്‍ക്ക് സ്വതന്ത്രാധികാരമുള്ള സംസ്ഥാനം രൂപീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. 1980കളിലാണ് സായുധസമരത്തിലേക്ക് തിരിയുന്നത്. ആദ്യമൊക്കെ പാവങ്ങളെ സഹായിക്കുന്ന സംഘടനയായി നിലകൊണ്ട ഉള്‍ഫ പിന്നീട് കേന്ദ്രസര്‍ക്കാരിനെതിരെ സായുധസമരത്തിലേക്ക് തിരിയുകയായിരുന്നു.

സമാധാനത്തിന്റെയും പുരോഗതിയുടെയും നാളുകളിലേക്ക് അസമിനെ നയിക്കുന്ന നാഴികക്കല്ലാണ് ഈ കരാര്‍ ഒപ്പിട്ടതോടെ നടപ്പാവുന്നത്. അസമില്‍ സുസ്ഥിരമായ പുരോഗതിയിലേക്ക് കൊണ്ടുപോകുന്നതാണ് ഈ കരാര്‍.

 

 

 

 

 

Tags: amit-shahAssamulfaHimanta Biswa SharmaPeace accord
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

അമിത് ഷാ മാവോയിസ്റ്റ് മുക്ത ഇന്ത്യയ്‌ക്ക് വേണ്ടി പടവെട്ടുമ്പോള്‍, നക്സലൈറ്റുകള്‍ക്ക് ഛത്തീസഗഡില്‍ പണമൊഴുക്കി മതപരിവര്‍ത്തന സംഘടന; ഇത് രാജ്യദ്രോഹമോ?

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.