Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഓണക്കാലങ്ങളിൽ വിജയകാന്ത് തിരുവനന്തപുരത്ത് എത്താറുണ്ട്;തമ്പാനൂരും കോവളവും ചാലയും പഴവങ്ങാടിയുമെല്ലാം വിജയകാന്തിന് മനപ്പാഠമാണ്.

ചാലയിലെ വീടും ഗോൾഡ് കവറിംഗ് കടയും;തിരുവനന്തപുരവുമായുള്ള വിജയകാന്തിന്റെ ബന്ധം ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 06:30 pm IST
in Entertainment

മധുരയായിരുന്നു വിജയകാന്തിന്റെ ജന്മനാട്. സിനിമ സ്വപ്നം കണ്ടിരുന്ന കാലത്ത് വിജയകാന്ത് പലപ്പോഴും ട്രെയിൻ കയറി തിരുവനന്തപുരത്തെത്തി മടങ്ങിപ്പോകാറുണ്ടായിരുന്നു. തിരുവനന്തപുരത്തെത്തുന്ന വിജയകാന്തിന് മലയാള സിനിമയിൽ ഒരു വേഷം കിട്ടുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ കറുത്ത് തടിച്ച ഒരു തമിഴന് മലയാള സിനിമയിൽ അവസരം നൽകാൻ ആരും തയ്യാറായില്ല.

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ വിയോഗം എല്ലാവരേയും സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. കോവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത് രാഷ്‌ട്രീയത്തിലേയ്‌ക്ക് വരുന്നതിനു മുൻപ്, അദ്ദേഹം തമിഴ് സിനിമാവ്യവസായത്തിലെ പ്രസിദ്ധനായ നടനായിരുന്നു. കേരളത്തിലെ തിരുവനന്തപുരം നഗരം ഏറെ ഇഷ്ടപ്പെട്ടിരുന്ന താരമായിരുന്നു വിജയകാന്ത്. തമ്പാനൂരും കോവളവും ചാലയും പഴവങ്ങാടിയുമെല്ലാം വിജയകാന്തിന് മനപ്പാഠമാണ്.

തിരുവനന്തപുരവുമായി ബന്ധപ്പെട്ട് വിജയകാന്തിന് മറ്റൊരു കഥകൂടിയുണ്ട്. തിരുവനന്തപുരത്തെ ഒരു ഗോൾഡ് കവറിംഗ് സ്ഥാപനത്തിന്റെ ഉടമയായ കഥ. 1952 ഓഗസ്റ്റ് 25ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. വിജയകാന്തിന്റെ അച്ഛൻ ഒരു അരിമില്ലുടമയായിരുന്നു. അദ്ദേഹത്തിന്റെ മധുരയിലെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മിയുടെ വീട് ചാല പിള്ളയാർകോവിൽ ലെയ്‌നിലായിരുന്നു. അന്ന് തിരുവനന്തപുരത്തെ അറിയപ്പെടുന്ന സ്ഥാപനമായിരുന്നു ‘ജ്യോതി ജ്വല്ലറി മാർട്ട്’. മുത്തുലക്ഷ്മിയുടെ ഭർത്താവ് കണ്ണനായിരുന്നു അതിന്റെ ഉടമ. കുട്ടിക്കാലത്ത് മുത്തുലക്ഷ്മിയുടെ വീട്ടിൽ പോകുമ്പോൾ ഇടയ്‌ക്കൊക്കെ അവിടെ പോകുമായിരുന്നു

എപ്പോഴും നല്ല തിരക്കായിരുന്നു കടയിൽ. എന്നാൽ പെട്ടെന്ന് ഒരു ദിവസം മുത്തുലക്ഷ്മിയുടെ ഭർത്താവ് മരിച്ചതോടെ ജ്യോതി ജുവലറി വലിയ പ്രതിസന്ധിയിലേക്ക് കടന്നു. ഇനി സ്ഥാപനം മുന്നോട്ടുപോകില്ലെന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ അവരെ സഹായിക്കുന്നതിന് വേണ്ടി ഏഴ് ലക്ഷം രൂപ കൊടുത്ത് വിജയകാന്ത് കട വാങ്ങി. എന്നാൽ എന്തുകൊണ്ടോ ഈ കട വിജയകരമായി നടത്താൻ വിജയകാന്തിന് കഴിഞ്ഞില്ല. പിന്നീട് എപ്പോഴോ ജുവലറി അടച്ചുപൂട്ടേണ്ടി വന്നു. മാസങ്ങൾക്ക് ശേഷം മറ്റാർക്കോ കട വിറ്റ് ഒഴിവാക്കി.

ഓണക്കാലങ്ങളിൽ വിജയകാന്ത് തിരുവനന്തപുരത്ത് എത്താറുണ്ട്. നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കുമൊക്കെ കണ്ട് കടയിൽ അങ്ങനെ ഇരിക്കും. അന്ന് ചാലയിലായിരുന്നു താമസിച്ചത്. വീട്ടിൽ നിന്നിറങ്ങിയാൽ പലപ്പോഴും സിനിമയിൽ ചാൻസ് തേടി ഓരോ വാതിലുകൾ മുട്ടും. ഒടുവിൽ ഈ ക്ഷീണം മാറ്റാൻ ജുവലറിയിൽ വന്നിരിക്കും. തിരുവനന്തപുരത്തെ ഒട്ടുമിക്ക തീയേറ്ററുകളിലും വിജയകാന്ത് എത്താറുണ്ടായിരുന്നു

 

Tags: tamil movieVijayakanthThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

Thiruvananthapuram

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; തലസ്ഥാന നഗരത്തിലെ സ്ത്രീകള്‍ പണം നല്‍കേണ്ടി വരും

Entertainment

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

Entertainment

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

Kerala

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.