Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വണ്ടിപ്പെരിയാര്‍ കേസ്: അപ്പീല്‍ നല്‍കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 12:39 am IST
in Kerala

തൊടുപുഴ: വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും പുനരന്വേഷണം ഒഴിവാക്കി അപ്പീല്‍ നല്‍കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. ചൂരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറ് വയസുകാരി പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് നീക്കം. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് കോടതി പ്രതിയെ വിട്ടയച്ചത്.

ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം. ഇയാളെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടന്നിരുന്നു. ബിജെപി, മഹിളാമോര്‍ച്ച, ഹിന്ദുഐക്യവേദി, ഇടത്, വലത് മുന്നണികള്‍ എന്നിവയും സമരവുമായി രംഗത്തുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ബന്ധുക്കളും തൊഴിലാളികളും കഴിഞ്ഞ ദിവസം വാമൂടിക്കെട്ടി പ്രതിഷേധം നടത്തി. സമാനമായ സാഹചര്യത്തില്‍ വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും വണ്ടിപ്പെരിയാറിലെത്തി.

എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവായ പ്രതിക്ക് വേണ്ടി ആദ്യം മുതല്‍ ഉന്നത നേതാക്കള്‍ ഇടപെട്ടിരുന്നു. പ്രതിയെ വെറുതെ വിട്ടതോടെ അന്വേഷണത്തില്‍ സിപിഎം സ്വാധീനമുണ്ടായതായി ആരോപണം ശക്തമായി.

കൃത്യത്തിനുശേഷം വീട് അകത്ത് നിന്ന് പൂട്ടി പ്രതി അഴിയില്ലാത്ത ജനലിലൂടെ രക്ഷപ്പെട്ടെന്നാണ് പോലീസ് വിശദീകരണം. രക്ഷപ്പെട്ട രീതി പിന്നീട് പോലീസിനെ പ്രതി കാണിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പോലും കോടതിയില്‍ പോലീസിനായില്ല.

കോടതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍

മരണം അറിഞ്ഞിട്ടും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്ത് എസ്എച്ച്ഒ എത്തിയത് രണ്ടാം ദിവസം

കുട്ടി തൂങ്ങി നിന്നിരുന്നിടത്ത് നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ രേഖകളില്‍ കാണിച്ചിട്ടില്ല.

കൊലപാതകം നടന്ന മുറിയില്‍ നിന്ന് വിരലടയാളം ശേഖരിച്ചില്ല.

കുട്ടിയെ കെട്ടിത്തൂക്കിയ വസ്തു എടുത്ത അലമാര പരിശോധിച്ചില്ല

കൊലപാതകസ്ഥലത്തെ തെളിവുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു

സുപ്രധാന തെളിവുകളായ തോര്‍ത്തും കത്തിയും ബെഡ്ഷീറ്റും മുദ്ര വച്ച് സൂക്ഷിച്ചില്ല

പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴിയിലെ പൊരുത്തക്കേട് വിശദീകരിക്കുന്നതില്‍ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടു

ഒന്നാം സാക്ഷിപോലും കൃത്യമായി മൊഴി നല്‍കിയില്ല

അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു

പ്രതി രക്ഷപ്പെട്ടതെങ്ങനെയെന്ന് തെളിയിക്കാനായില്ല

സംഭവസ്ഥലത്ത് നിന്ന് അദൃശ്യമായ ചാന്‍സ് വിരലടയാളം(മുറിയില്‍ പതിഞ്ഞിരിക്കുന്ന എല്ലാ വിരലടയാളങ്ങളും) ശേഖരിക്കുന്നതില്‍ വിദഗ്ധന്റെ സേവനം തേടിയില്ല

കൊലയും പീഡനവും കോടതി സ്ഥിരീകരിക്കുമ്പോഴും ഇത് നടത്തിയത് അര്‍ജുന്‍ ആണെന്നത് തെളിവില്ലാത്തതിനാല്‍ തള്ളി

 

 

Tags: bjpKerala GovernmentVandiperiyar caseappealing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

India

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.