Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയില്‍ കളക്ഷന്‍ സര്‍വകാല റിക്കാര്‍ഡില്‍: എന്നിട്ടും ശമ്പളമില്ലാതെ ജീവനക്കാര്‍

സ്ഥാപനത്തിന് വരുമാനമുണ്ടാക്കാനായി രാപകല്‍ കഷ്ടപ്പെടുന്ന ജീവനക്കാരന് നവംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍ 14 ആയിട്ടും നല്‍കിയിട്ടില്ല.

ശ്രീകാന്ത് എ. by ശ്രീകാന്ത് എ.
Dec 14, 2023, 05:00 am IST
in Kerala

ചെങ്ങന്നൂര്‍: പ്രതിദിന വരുമാനം സര്‍വകാല റിക്കാര്‍ഡില്‍ എത്തിനില്‍ക്കുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ അനുഭവിക്കുന്നത് കടുത്ത ദുരിതവും മാനസികപ്രയാസവും. സ്ഥാപനത്തിന് വരുമാനമുണ്ടാക്കാനായി രാപകല്‍ കഷ്ടപ്പെടുന്ന ജീവനക്കാരന് നവംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍ 14 ആയിട്ടും നല്‍കിയിട്ടില്ല.

സര്‍ക്കാരിന്റെ നവകേരളസദസിന്റെ ആഡംബര ബസ് ഓടിക്കാന്‍ വരെ കെഎസ്ആര്‍ടിസി ജീവനക്കാരെയാണ് വിനിയോഗിക്കുന്നത്. ഇവര്‍ക്കടക്കം ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും യാതൊരു നടപടികളും മാനേജ്‌മെന്റ് തലത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന. ട്രേഡ് യൂണിയനുകളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടത്തിയ ധാരണയനുസരിച്ച് എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കേണ്ടതാണ്.

നവംബറിലെ കളക്ഷന്‍ തുക 308 കോടി രൂപയാണ്. കഴിഞ്ഞ തിങ്കളാഴ്ച കളക്ഷനായി നേടിയത് 9.03 കോടി രൂപയാണ്. സപ്തംബര്‍ നാലിലെ കളക്ഷന്‍ തുകയായ 8.79 കോടിയായിരുന്നു നേരത്തെയുള്ള റിക്കാര്‍ഡ്. ഡിസംബര്‍ ഒന്നുമുതല്‍ 11 വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മൊത്തം നേടിയ കളക്ഷന്‍ മാത്രം 84.94 കോടി രൂപയാണ്. മേഖലാടിസ്ഥാനത്തില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തി കളക്ഷന്‍പട്ടിക തയാറാക്കിയതില്‍ ദക്ഷിണമേഖലയാണ് ഒന്നാം സ്ഥാനത്ത്. 3.6 കോടിയുടെ ടാര്‍ജറ്റാണ് നല്‍കിയിരുന്നതെങ്കിലും നാല് കോടിയിലേറെ കളക്ഷനാണ് സര്‍വീസുകള്‍ നടത്തിയത്. ശതമാനത്തില്‍ 111.36 വരും ഇത്. മധ്യമേഖലയില്‍ ഇത് 93.49 ശതമാനവും ഉത്തരമേഖലയില്‍ 81.24 ശതമാനവുമാണ് കളക്ഷന്‍.

കെഎസ്ആര്‍ടിസി നിലവില്‍ 4000 സര്‍വീസുകളാണ് പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. അതില്‍ ആയിരവും ഫാസ്റ്റ്, സൂപ്പര്‍, എക്‌സ്പ്രസ് വിഭാഗമാണ്. ബാക്കിയുള്ളവയാകട്ടെ ഓര്‍ഡിനറി സര്‍വീസുകളും. കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകളില്‍ 60 ശതമാനവും തെക്കന്‍ മേഖലയിലാണ്. 308 കോടി രൂപ നവംബര്‍ മാസത്തില്‍ വരുമാനമുണ്ടായിട്ടും ശമ്പളം കൊടുക്കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധവും അമര്‍ഷവുമാണ് ഉയരുന്നത്.

ശമ്പളത്തിന് വേണ്ടത് 80 കോടി രൂപ മാത്രമാണെന്നിരിക്കെ ചെലവുകളിലെ ആധിക്യം പറഞ്ഞാണ് മാനേജ്‌മെന്റ് ശമ്പളം താമസിപ്പിക്കുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം. തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി ഭരിച്ചിട്ടും ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് വിമര്‍ശനമുണ്ട്. നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഈ തുകയും വിനിയോഗിക്കുന്നതായാണ് മറ്റൊരു ആക്ഷേപം.

Tags: KSRTCKSRTC salary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.