Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ സ്പീക്കര്‍ എസ്എഫ്‌ഐ നേതാവായി; കലോത്സവവേദിയെ രാഷ്‌ട്രീയവേദിയാക്കി മാറ്റി എ.എന്‍. ഷംസീര്‍

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്വച്ഛഭാരത് പദ്ധതിയ്‌ക്കെതിരെയായിയരുന്നു ആദ്യ ആക്രമണം. ഗാന്ധിജിയുടെ കണ്ണട വേണം, ആദര്‍ശം വേണ്ട എന്ന നിലപാടാണ് ഇതിലുള്ളതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 08:46 pm IST
in Kerala

പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ രാഷ്‌ട്രീയ വിദ്വേഷ പ്രസംഗവുമായി സ്പീക്കര്‍. ഇന്നലെ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്വച്ഛഭാരത് പദ്ധതിയ്‌ക്കെതിരെയായിയരുന്നു ആദ്യ ആക്രമണം. ഗാന്ധിജിയുടെ കണ്ണട വേണം, ആദര്‍ശം വേണ്ട എന്ന നിലപാടാണ് ഇതിലുള്ളതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സ്വച്ഛഭാരത് അഭിയാന്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് സ്പീക്കര്‍ പദവിയിലിരിക്കുന്ന ഷംസീര്‍ സ്വച്ഛഭാരത് പദ്ധതിയെ രാഷ്‌ട്രീയമായി വിമര്‍ശിച്ചത്. തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലുടനീളം സിപിഎമ്മിന്റെ രാഷ്‌ട്രീയ വേദികളിലെ സ്ഥിരം ആരോപണങ്ങളായിരുന്നു നിറഞ്ഞു നിന്നത്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ കലഹിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാറിന്റെ പേരെടുത്ത് പറയാതെ ആക്ഷേപിച്ച സ്പീക്കര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഗാന്ധിജിയെയും മൗലാന അബ്ദുള്‍ കലാം ആസാദിനെയും ഒഴിവാക്കുകയാണെന്ന ആരോപണവും ഉയര്‍ത്തി. ഗാന്ധിജിയെയും ആസാദിനെയും പുതുതലമുറ പഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പഠിക്കേണ്ടെന്ന് തിട്ടൂരമിറക്കുകയാണ്.

എന്നിങ്ങനെയായിരുന്നു സ്പീക്കറുടെ കലോത്സവവേദിയിലെ പ്രസംഗം. മുഗളചരിത്രം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. മുഗളന്‍മാര്‍ വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണെന്ന കാരണത്താലാണ് അത് മാറ്റിയത്. എന്നാല്‍ മുഗളന്‍മാര്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ല. അങ്ങനെ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ ഭരിച്ചിരുന്ന ഗംഗാസമതലത്തില്‍ മുഗളമതത്തിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നും ഷംസീര്‍ പറഞ്ഞു.

ഭാരതത്തില്‍ ദേശീയതയ്‌ക്ക് പകരം വംശീയതയെ പ്രതിഷ്ഠിക്കുകയാണ്. ഇസ്രായേലില്‍ ജൂതദേശീയത, ഇറാനില്‍ ഷിയാ മുസ്ലിം, തുര്‍ക്കിയില്‍ സുന്നി മുസ്ലിം എന്നെഴുതുന്നതുപോലെ ഇന്ത്യയില്‍ ഹിന്ദുദേശീയത എന്നാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യം വംശീയ ജനാധിപത്യമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് പോകുകയാണ് എന്നുമായിരുന്നു സ്പീക്കറുടെ ഉദ്ഘാടന പ്രസംഗത്തിലെ ഉള്ളടക്കം. സ്‌കൂള്‍ അദ്ധ്യാപകരെയും മന്ത്രി വെറുതെ വിട്ടില്ല.

ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നായിരുന്നു ഉപദേശം. നാലുമണിക്ക് ബെല്ലടിച്ച് ദേശീയഗാനത്തിന് മുമ്പ് സ്‌കൂള്‍ കുട്ടികളേക്കാള്‍ മുമ്പില്‍ അദ്ധ്യാപകര്‍ ഓടുകയാണ്. കുട്ടികളില്‍ അച്ചടക്കബോധം വളര്‍ത്തണം. അതിന്റെ ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കുണ്ട്. കുട്ടികള്‍ക്കെതിരെ നടപടിയെടുത്താല്‍ പോസ്‌കോ പരാതി വരും എന്ന വിശദീകരണവുമായി അദ്ധ്യാപകര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സ്പീക്കര്‍ അദ്ധ്യാപകര്‍ക്കെതിരെ ആക്ഷേപമുന്നയിച്ചു.

Tags: keralacpmkozhikodeA.N.ShamseerState School Kalotsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.