Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്‍ടിടിഇ പ്രഭാകരന്റെ മകള്‍ ദ്വാരകയെ കണ്ട ഓളത്തില്‍ തമിഴര്‍; ദ്വാരക മോദിയെ കാണുമെന്നും അഭ്യൂഹം; ദ്വാരക കൃത്രിമബുദ്ധിയില്‍ ഒരുക്കിയ രൂപമോ?

എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട പ്രഭാകരന്റെ മകള്‍ ദ്വാരക തമിഴര്‍ക്കിടയില്‍ ചെറിയ ചലനമല്ല ഉണ്ടാക്കിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ദ്വാരക എന്ന പെണ്‍കുട്ടി തരംഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 05:23 pm IST
inIndia

ചെന്നൈ: എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട പ്രഭാകരന്റെ മകള്‍ ദ്വാരക തമിഴര്‍ക്കിടയില്‍ ചെറിയ ചലനമല്ല ഉണ്ടാക്കിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ദ്വാരക എന്ന പെണ്‍കുട്ടി തരംഗമാണ്.

നവമ്പര്‍ 27നാണ് തമിഴ് പോരാളികളുടെ രക്തസാക്ഷിത്വ ദിനത്തില്‍ ദ്വാരക സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കയില്‍ തമിഴ് രാജ്യം സൃഷ്ടിക്കുന്നതിനിടയില്‍ പൊരുതി മരിച്ച എല്‍ടിടിഇ യുവാക്കളുടെ രക്താസാക്ഷിത്വ ദിനമായ മാവീരര്‍ നാള്‍ കൂടിയായിരുന്നു ദ്വാരക സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട നവമ്പര്‍ 27.

14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ദ്വാരക ലോകത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. നല്ലൊരു ദിവസം തന്നെ ലോകത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ദ്വാരക പറഞ്ഞു. “നിരവധി പ്രയാസങ്ങളും ചതികളും മറികടന്നാണ് ഇവിടെ എത്തിയത്. ഒരു നാളില്‍ തമിഴ് ഈളത്തില്‍ ചെല്ലാനും അവിടുത്തെ ജനങ്ങളെ സേവിക്കാനും അവസരം ഉണ്ടാകുമെന്ന് കരുതുന്നു.”- ദ്വാരക പറഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും നാനാത്വത്തില്‍ ഏകത്വം എല്ലാവരും കാത്തുസൂക്ഷിക്കണമെന്നും ദ്വാരക ഈ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. “പ്രത്യേക തമിഴ് രാജ്യത്തിന് മാത്രമേ സ്വയംഭരണാധികാരവും വികസനവും ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ സാധിക്കൂ. തമിഴരുടെ പോരാട്ടം സിംഹളര്‍ക്കെതിരായല്ല, പിന്നെയോ അഴിമതി രാഷ്‌ട്രീയക്കാര്‍ക്കും സര്‍ക്കാരിനും എതിരാണ്.”- ദ്വാരക പറഞ്ഞു.

ദ്വാരക മോദിയെ കാണുമെന്നും സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം
പ്രഭാകരന്റെ മകള്‍ ദ്വാരക പ്രധാനമന്ത്രി മോദിയെ കാണുമെന്നും സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ട്രിച്ചി വേലുസാമി രാധാകൃഷ്ണനാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. തീര്‍ച്ചയായും ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി മോദിയെ ദ്വാരക കാണുമെന്നായിരുന്നു ട്രിച്ചി വേലുസാമി രാധാകൃഷ്ണന്റെ പ്രസ്താവിച്ചത്.
14 വര്‍ഷത്തിന് ശേഷം ദ്വാരക എത്തി

2009ല്‍ ശ്രീലങ്കയിലെ മുല്ലൈത്തീവില്‍ വെച്ചാണ് യുദ്ധത്തിനിടയില്‍ ശ്രീലങ്കന്‍ സൈന്യം എല്‍ടിടിഇ നേതാവ് പ്രഭാകരനെ വധിച്ചത്. മകനും കൊല്ലപ്പെട്ടിരുന്നു. പക്ഷെ ദ്വാരക രക്ഷപ്പെട്ടു. പക്ഷെ കഴിഞ്ഞ 14 വര്‍ഷമായി ദ്വാരകയുടെ വിവരം ഇല്ലായിരുന്നു. ഇപ്പോഴാണ് വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് ദ്വാരകയല്ലെന്നും അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച രൂപമാണ് ജനങ്ങളോട് സംസാരിച്ചതെന്നുമാണ് ശ്രീലങ്കന്‍ സൈന്യത്തിന്റെ വിശദീകരണം.

ദ്വാരക ഏതോ യൂറോപ്യന്‍ രാജ്യത്തില്‍ പഠിക്കുകയാണെന്ന് ചില വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചെന്നൈയിലെ ഒരു സംഘടനയാണ് ദ്വാരക ടിവിയില്‍ ‘മാവീരര്‍ നാളി’ല്‍ പ്രത്യക്ഷപ്പെടുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത്.

Tags: PM ModiVeluppillai PrabhakaranNarendra Modi DwarakaLTTE leader PrabhakaranTamil tigers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

വന്ദേമാതരം മുഴക്കി രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ചരിത്ര നിമിഷത്തിലേക്ക്; ഡൽഹിയിൽ അതീവ സുരക്ഷ

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയിലേക്ക് ചായുമോ?; ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വഴിയൊരുങ്ങുന്നോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.