Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സില്‍ക്യാര തുരങ്കത്തിനകത്ത് യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ് ദുഷ്‌കരം; തൊഴിലാളികളെ പുറത്തെത്തിക്കുന്നത് വൈകിയേക്കും

Janmabhumi Online by Janmabhumi Online
Nov 26, 2023, 12:12 pm IST
in News, India
FacebookTwitterWhatsAppTelegramLinkedinEmail

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നത് വൈകിയേക്കും. തുരങ്കത്തിനകത്ത് യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ് ദുഷ്‌കരമായ സാഹചര്യത്തില്‍ തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് തുരക്കാനുള്ള നടപടികളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ കടന്നേക്കും. ഇതിനാവശ്യമായ യന്ത്രങ്ങള്‍ സ്ഥലത്ത് എത്തിക്കുകയും പ്രവര്‍ത്തനത്തിന് സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. തുരങ്കത്തിലെ പൈപ്പില്‍ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രത്തിന്റെ ഭാഗങ്ങള്‍ അറുത്തുമാറ്റാന്‍ ശ്രമം തുടരുകയാണ്. യന്ത്രം ഒഴിവാക്കി രക്ഷാപ്രവര്‍ത്തകര്‍ തന്നെ തുരന്ന് തൊഴിലാളികളുടെ അടുത്തേക്ക് എത്താനും ശ്രമം നടത്തിയിരുന്നു.

അവശിഷ്ടങ്ങള്‍ക്കിടയിലെ ഇരുമ്പുപാളികളില്‍ തട്ടിയതിനാല്‍ ഓഗര്‍ യന്ത്രം ഉപയോഗിച്ച് തുരക്കുന്നതില്‍ നിരവധി തവണ തടസ്സം നേരിട്ടിരുന്നു. യന്ത്രം സ്ഥാപിച്ചിരുന്ന അടിത്തറയ്‌ക്ക് ഇളക്കം തട്ടിയതിനെത്തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു. തൊഴിലാളികളുടെ അടുത്തെത്താന്‍ മീറ്ററുകള്‍ മാത്രം ശേഷിക്കേയാണ് വീണ്ടും ഡ്രില്ലിങ് തടസ്സപ്പെട്ടത്. ഡ്രില്ലിങ്ങിന് ഉപയോഗിക്കുന്ന ഓഗര്‍ യന്ത്രത്തിന്റെ ബ്ലേഡ് രക്ഷപ്പെടുത്തുന്നതിനായി സ്ഥാപിച്ച പൈപ്പില്‍ കുടുങ്ങിയതാണ് അവസാനം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണമായത്.

രക്ഷാപ്രവര്‍ത്തകര്‍ പൈപ്പിനുള്ളിലൂടെ നീങ്ങി ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ബ്ലേഡ് മുറിച്ചുമാറ്റുന്നുണ്ട്. ഇത് വൈകുമെന്ന് കണ്ട സാഹചര്യത്തിലാണ് തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് തൊഴിലാളികളുടെ അടുത്തെത്താനുള്ള ബദല്‍ മാര്‍ഗം സ്വീകരിക്കുന്നത്. ഇതിനായി നേരത്തേ തന്നെ റോഡും തയ്യാറാക്കിയിരുന്നു.

ദുഷ്‌കരവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. ഇത്രയും അടുത്തെത്തിയതിന് ശേഷമാണ് ഓഗര്‍ യന്ത്രം പൈപ്പിനുള്ളില്‍ കുടുങ്ങിയത്. ഓഗര്‍ യന്ത്രം മുറിച്ചുനീക്കല്‍ ഇന്ന് രാവിലെയോടെ പൂര്‍ത്തിയാക്കി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികള്‍ക്ക് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിക്കുന്നതിന് ബിഎസ്എന്‍എല്‍ ഇന്നലെ ലാന്‍ഡ്‌ലൈന്‍ സൗകര്യമൊരുക്കി. 12ന് പുലര്‍ച്ചെയാണ് 41 തൊഴിലാളികള്‍ ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയത്.

 

 

Tags: uttarakhandUttarakhand Tunnel RescueUttarakhand tunnel collapseSilkyara
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാൽ എന്ന പേരിൽ തുപ്പൽ കലർന്ന ആഹാരം ഹിന്ദുഭക്തർക്ക് നൽകിയാൽ 2 ലക്ഷം പിഴയും നിയമനടപടിയും ; കൻവാർ യാത്രയ്‌ക്ക് നിർദേശങ്ങളുമായി പുഷ്കർ സിംഗ് ധാമി

India

ഹിമാചലിലെ മാണ്ഡിയിൽ മേഘവിസ്ഫോടനം ; എട്ട് വീടുകൾ ഒലിച്ചുപോയി, ഒൻപത് പേരെ കാണാതായി ; ഇന്നും റെഡ് അലേർട്ട്

India

പഹൽഗാം ഭീകരാക്രമണം ആഘോഷിക്കുന്നതിനിടെ തീവ്ര ഇസ്ലാമിസ്റ്റ് സഹീൽഖാനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

India

വിദ്യാഭ്യാസത്തിന്റെ പേരിൽ കുട്ടികളെ കടുത്ത മതചിന്തകളിലേക്ക് നയിക്കുന്നു : 170 മദ്രസകൾ അടച്ചുപൂട്ടി സീൽ ചെയ്ത് ഉത്തരാഖണ്ഡ് സർക്കാർ

ദിമറിലെ സംസ്‌കൃത പഠനശാല
India

ഉത്തരാഖണ്ഡില്‍ സംസ്‌കൃതം സംസാരഭാഷയാകുന്നു; ഭാഷാ പുനരുജ്ജീവനത്തിനൊരുങ്ങി ദിമര്‍

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies