Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാനവീയം വീഥി അക്രമികളുടെ ഇടനാഴിയാകുന്നു; ലഹരി വില്‍പനയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം പതിവ്, പോലീസും സര്‍ക്കാരും നിഷ്‌ക്രിയം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 7, 2023, 09:58 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷച്ച് നൈറ്റ് ലൈഫ് നടപ്പിലാക്കിയ സാംസ്‌കാരിക ഇടനാഴി, മാനവീയം വീഥി അക്രമികളുടെ ഇടനാഴിയാകുന്നു. നൈറ്റ്‌ലൈഫിന്റെ മറവില്‍ സംഘര്‍ഷങ്ങള്‍. പോലീസും സര്‍ക്കാരും നോക്കുകുത്തിയാകുന്നു. ശനിയാഴ്ച രാത്രിയില്‍ യുവാവിനെ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ സിനിമാ സ്റ്റൈലില്‍ ചുറ്റും നിന്ന് നൃത്തം ചെയ്ത് യുവാക്കള്‍. അന്ന് മാത്രം ഉണ്ടായത് നാലു സംഘര്‍ഷങ്ങള്‍.

യുവാവിനെ നിലത്തിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൂന്തുറ സ്വദേശിയായ അക്‌സലനെയാണ് (27) ഒരുസംഘം നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചത്. മര്‍ദിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ ഇതിന് ചുറ്റും നിന്ന് നൃത്തം ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസിന്റെ എയിഡ് പോസ്റ്റും കേരളീയത്തിന്റെ സുരക്ഷാ സന്നാഹനവും ഉള്ളിടത്ത് നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ ആളെപ്പോലും പോലീസ് തിരിച്ചറിഞ്ഞത്. ആ സംഘര്‍ഷത്തില്‍ അക്‌സലന്റെ അനുജന്‍ ജനീഷിനും പരിക്കേറ്റു. അക്രമിസംഘത്തിലെ ഒരാളെ മാത്രമാണ് പോലീസിന് പിടികൂടാനായത്. ഇതേദിവസം നാലു സംഘര്‍ഷങ്ങള്‍ മാനവീയം വീഥിയിലുണ്ടായി.

സംഘര്‍ഷത്തില്‍പ്പെട്ടവരെല്ലാം മദ്യപിച്ചും ലഹരി ഉപയോഗിച്ചും എത്തിയവരാണെന്ന് പോലീസും സമ്മതിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും മാനവീയം വീഥിയില്‍ ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പുതുക്കിപ്പണിത് സ്ഥാപിച്ച ടൈലുകളും ലൈറ്റുകളും അടിച്ചുതകര്‍ത്തു. മാനവീയം റോഡ് തുറന്നുകൊടുത്തതിന് പിന്നാലെ ഒരു കുടംബത്തെ ഒരുകൂട്ടം അക്രമികള്‍ കൈയേറ്റവും ചെയ്തു. അന്ന് അധ്യാപിക അടക്കമുള്ള കുടുംബത്തിന് ക്രൂരമായി മര്‍ദനമേറ്റു. അധ്യാപിക വിളിച്ചുവരുത്തിയ പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്തുവെന്ന് അന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഏറെക്കാലമായി മാനവീയം വീഥി ലഹരിസംഘങ്ങളുടെ പിടിയിലാണ്. ലഹരി വില്‍പനയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം പതിവാണിവിടെ. നൈറ്റ് ലൈഫ് ആരംഭിച്ചശേഷം ചെറുതും വലുതുമായുള്ള സംഘര്‍ഷങ്ങള്‍ പതിവാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പരാതിയുമായി ആരും സ്‌റ്റേഷനിലെത്താറില്ല. ലഹരി മാഫിയയും ക്രിമിനല്‍ സംഘങ്ങളും മാനവീയം വീഥിയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്‌മ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്തു. ലഹരിസംഘങ്ങള്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നതായി സമീപവാസികളും പറയുന്നു.

അതേസമയം മാനവീയം വീഥിയിലെ അക്രമിസംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ് പോലീസും സര്‍ക്കാരും. നൈറ്റ് ലൈഫില്‍ പോലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സംഘര്‍ഷം കുറയ്‌ക്കാനാണ് പോലിസിന്റെ സാന്നിധ്യമെന്നും കമ്മിഷണര്‍ നിര്‍ദേശിക്കുന്നു.

Tags: attackdrug mafiyaThiruvananthapuramManaveeyam Road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Thiruvananthapuram

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

Kerala

കൊച്ചിയില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

ട്രെയിലുകളിലെ തീപ്പിടിത്തങ്ങൾ അട്ടിമറികളോ? റെയിൽവേ കാര്യമായി സംശയിക്കുന്നു, അന്വേഷണങ്ങൾ ശക്തമാക്കി, കരുതൽ വേണമെന്ന്

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

വന്ദേമാതരത്തിൽ ആശങ്കയുള്ളവരാണ് അന്ന് പുതിയ രാജ്യമുണ്ടാക്കി പോയത് ; കൂടുതൽ ആശങ്കയുണ്ടെങ്കിൽ മുഹമ്മദ് റിയാസും അത് തന്നെ ചെയ്താൽ മതി : ടി പി സെൻ കുമാർ

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.