Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സ് നേടി പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 10:26 pm IST
in Cricket

പൂനെ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 7 വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ 242 റണ്‍സെടുത്ത ലക്ഷ്യം മറികടന്നു.

ലോകകപ്പില്‍ അഫ്ഗാന്റെ മൂന്നാം വിജയമാണിത്. ഇതോടെ ആറ് കളികളില്‍ നിന്ന് 6 പോയിന്റുമായി അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
ശ്രീലങ്കന്‍ നിരയില്‍ 46 റണ്‍സെടുത്ത പനതും നിസംഗയാണ് ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസ് (39), സദീര സമരവിക്രമ (36), മഹീഷ് തീക്ഷ്ണ (29), എയ്ഞ്ചലോ മാത്യൂസ് (23), ചരിത് അസലന്‍ക (22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ലങ്ക ഉയര്‍ത്തിയ 242 റണ്‍സ് ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ അസ്മതുള്ള ഒമര്‍സെയ് (പുറത്താകാതെ 73), നായകന്‍ ഹഷ്മതുള്ള ഷാഹിദി (പുറത്താകാതെ 58), റഹ്മത്ത് ഷാ (62), ഇബ്രാഹിം സദ്രാന്‍ (39) എന്നിവരുടെ കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. റഹ്മാനുള്ള ഗുര്‍ബാസ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. അക്കൗണ്ട് തുറക്കും മുന്‍പ് ആദ്യ വിക്കറ്റ് അഫ്ഗാന് നഷ്ടമായെങ്കിലും അവരെ പ്രതിരോധത്തിലാക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്കായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കലയ്‌ക്ക് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ പതും നിസംഗയ്‌ക്കും ദിമുത് കരുണരത്‌നെക്കും കഴിഞ്ഞില്ല. സ്‌കോര്‍ 22-ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. 21 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത കരുണരത്‌നയെ ഫസല്‍ഹഖ് ഫാറൂഖി വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ നിസംഗയും നായകന്‍ കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 84 റണ്‍സായപ്പോള്‍ 60 പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെ സഹായത്തോടെ 46 റണ്‍സെടുത്ത നിസംഗയെ അസ്മത്തുള്ളയുടെ പന്തില്‍ റഹ്മാനുള്ള ഗുര്‍ബാസ് പിടികൂടി. പിന്നീട് സമരവിക്രമയെ കൂട്ടുപിടിച്ച് കുശാല്‍ മെന്‍ഡിസ് സ്‌കോര്‍ 134-ല്‍ എത്തിച്ചു. ഇതേ സ്‌കോറില്‍ നില്‍ക്കേ 50 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത മെന്‍ഡിസിനെ മുജീബ് റഹ്മാന്റെ പന്തില്‍ പകരക്കാരനായി ഇറങ്ങിയ നജിബുള്ള സദ്രാന്‍ പിടികൂടി. അഞ്ച് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 40 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സമരവിക്രമയും മടങ്ങി. മുജീബ് ഉര്‍ റഹ്മാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നീട് മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ലങ്കന്‍ ബാറ്റിങ് നിരയ്‌ക്ക് കഴിഞ്ഞില്ല. സ്‌കോര്‍ 167-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത ധനഞ്ജയ ഡിസസില്‍വയെ റഷിദ് ഖാന്‍ ബൗള്‍ഡാക്കി. അധികം കഴിയും മുന്നേ 28 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ചരിത് അസലങ്കയെ ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ റഷിദ് ഖാന്‍ പിടികൂടി. ഇതോടെ ലങ്ക ആറിന് 180 എന്ന നിലയിലായി. തുടര്‍ന്നെത്തിയ ദുഷ്മന്ത ചമീര (1), മഹീഷ് തീക്ഷ്ണ (31 പന്തില്‍ 29), എയ്്ഞ്ചലോ മാത്യൂസ് (26 പന്തില്‍ 23), കസുന്‍ രജിത (5) എന്നിവരും പുറത്തായതോടെ 49.3 ഓവറില്‍ 241 റണ്‍സിന് ലങ്കന്‍ ഇന്നിങ്‌സ് അവസാനിച്ചു.
നാല് വിക്കറ്റ് വീഴ്‌ത്തിയ ഫസല്‍ഹഖ് ഫറൂഖി അഫ്ഗാനായി ബൗളിങ്ങില്‍ തിളങ്ങി. മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റെടുത്തു.

Tags: world cupSrilankaafganistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു

World

വിശുദ്ധ റമദാൻ മാസത്തിലാണ് പാകിസ്ഥാൻ അഫ്ഗാൻ ജനതയെ കൊന്നൊടുക്കിയത്, സൈനിക നടപടിയായി ചിത്രീകരിച്ചാലും ഇവർ കുറ്റവാളികൾ; പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Travel

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.