Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഹരിയേട്ടന്റെ അവസാന കത്തും; അന്തിമ പ്രാര്‍ഥനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 10:05 am IST
in Article, Parivar

മരണത്തെ പ്രതീക്ഷിക്കുകയായിരുന്നു ഹരിയേട്ടന്‍. എഴുത്തൊതുക്കി, വാക്കൊതുക്കി, ചെറുചിരിയില്‍, തമാശയില്‍, അലയടങ്ങാത്ത ഓര്‍മ്മക്കടലിളക്കി ശാന്തമായി ഹരിയേട്ടന്‍ മരണത്തെ കാത്തിരുന്നു.

ചെയ്യേണ്ടതെല്ലാം ചെയ്തു തീര്‍ത്തവന്റെ ധന്യതയുണ്ടായിരുന്നു ആ കാത്തിരിപ്പിന്. ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഒപ്പമുണ്ടായിരുന്ന എല്ലാ തലമുറയിലെയും പ്രവര്‍ത്തകര്‍ക്കൊപ്പം ഇനിയും വന്ന് കാര്യപൂര്‍ത്തി നേടാന്‍ പ്രയത്‌നിക്കണമെന്ന പ്രാര്‍ത്ഥനയുണ്ടായിരുന്നു ബാക്കി. 2016ലെ വിജയദശമി ദിവസം വിദ്യാരംഭത്തില്‍ ഹരിയേട്ടന്‍ സംസ്‌കൃതത്തില്‍ ‘മാമികാന്തിമപ്രാര്‍ത്ഥന’ (എന്റെ അന്തിമ പ്രാര്‍ത്ഥന) എന്ന പേരില്‍ കുറിച്ച വരികള്‍ തന്റെ യാത്ര അവസാനിച്ചതിന് ശേഷം ലോകം കണ്ടാല്‍ മതി എന്ന് അദ്ദേഹം നിശ്ചയിച്ചു. കവറിലാക്കി സീല്‍ ചെയ്ത് വച്ച ആ പ്രാര്‍ത്ഥന സാര്‍ത്ഥകമായ ഒരു ജീവിതത്തിന്റെ ഫലശ്രുതിയുടെ പ്രഖ്യാപനമാണ്. അതിനുമപ്പുറം രാഷ്‌ട്രകാര്യപൂര്‍ത്തിക്കായി മിത്രങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു മതിവരാത്ത ഒരു സ്വയംസേവകന്റെ ഹൃദയതാളമാണത്.

”കരണീയം കൃതം സര്‍വം
തജ്ജന്മ സുകൃതം മമ.
ധന്യോസ്മി കൃതകൃത്യോസ്മി
ഗച്ഛാമദ്യ ചിരം ഗൃഹം.
കാര്യാര്‍ഥം പുനരായാതും
തഥാപ്യാശാസ്തി മേ ഹൃദി
മിത്രൈഃ സഹ കര്‍മ കുര്‍വന്‍
സ്വാന്തഃസുഖമവാപ്‌നുയാം.
ഏഷാ ചേത് പ്രാര്‍ത്ഥനാ ധൃഷ്ടാ
ക്ഷമസ്വ കരുണാനിധേ
കാര്യമിദം തവൈവാസ്തി
താവകേച്ഛാ ബലീയസി”

(ചെയ്യേണ്ടതെല്ലാം ചെയ്തുതീര്‍ത്ത് കൃതക്യത്യനായി ഞാനെന്റെ സ്ഥിരമായ ഗൃഹത്തിലേക്ക് തിരിച്ചുപോകുന്നു. എന്നാലും കാര്യത്തിന്റെ പൂര്‍ത്തിക്കുവേണ്ടി എന്റെ മിത്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ആനന്ദം അനുഭവിക്കാന്‍ ഇനിയും മടങ്ങി വരണമെന്ന് ഹൃദയത്തില്‍ ആശയുണ്ട്. ഇതാണ് എന്റെ പ്രാര്‍ത്ഥന. ഇതില്‍ തെറ്റുണ്ടെങ്കില്‍ എന്റെ ഈ പ്രാര്‍ത്ഥന വ്യക്തിപരമായ സ്വാര്‍ത്ഥതയാണെങ്കില്‍ അല്ലയോ കരുണാനിധേ ക്ഷമിക്കണേ. ഇനി അങ്ങയുടെ ചിന്തയാണ് നടക്കേണ്ടത്. അങ്ങയുടെ ഇച്ഛയാണ് ബലപ്പെടേണ്ടത്).

സര്‍വസാധാരണ സ്വയംസേവകന് ചേരുന്ന അവസാനയാത്ര ഹരിയേട്ടന്‍ ആഗ്രഹിച്ചു. സംസ്‌കാരം ജാതി തിരിച്ചുള്ള ശ്മശാനങ്ങളിലാകരുതെന്നും പൊതുശ്മശാനത്തില്‍ വേണമെന്നും എഴുതിവച്ചു. വ്യാസഹൃദയം കടഞ്ഞ് മഹാഭാരതസത്ത പകര്‍ന്ന ആ രാഷ്‌ട്രോപാസകന്‍ തന്റെ അന്ത്യവിശ്രമം പഞ്ചപാണ്ഡവര്‍ പിതൃതര്‍പ്പണം നടത്തിയെന്ന ഐതിഹ്യപ്പെരുമ പേറുന്ന ഐവര്‍മഠത്തിലാകണമെന്ന് ആഗ്രഹിച്ചു. മായന്നൂരിലെ തണല്‍ ബാലാശ്രമം അവസാനകാല വിശ്രമകേന്ദ്രമായി തെരഞ്ഞെടുത്തതിന് പിന്നിലും അത്തരമൊരു ആഗ്രഹം അടങ്ങിയിരുന്നു. ബദരിനാഥിലെ ബ്രഹ്മകപാലത്തില്‍ സ്വയം മരണാനന്തരകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ഹരിയേട്ടന്‍ അവസാനസന്ദേശമായി എഴുതിയ കത്തിലും ജീവിതാദര്‍ശത്തിന്റെ കനലാളുന്ന ആ പ്രാര്‍ത്ഥനയുണ്ട്.

”വീണ്ടും ഇതേ പ്രവര്‍ത്തനത്തിന് അയയ്‌ക്കാന്‍ കനിവുണ്ടാകണേ എന്ന ശ്രീനരസിംഹപ്രാര്‍ത്ഥനയോടെ നിങ്ങളുടെ ഇടയിലെ സ്വയംസേവകന്‍”

ആര്‍. ഹരി

Tags: RSSR HariFinal Prayer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.