Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ന് ചെപ്പോക്കില്‍ അഫ്ഗാനിസ്ഥാനും കിവീസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 03:25 am IST
in Cricket

ചെന്നൈ: നിലവിലെ ലോക ചാമ്പ്യന്‍മാരെ അട്ടിമറിച്ച കരുത്തിന് ശേഷം അഫ്ഗാനിസ്ഥാന്‍ ഇന്നിറങ്ങും. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കരുത്തരായ ന്യൂസീലന്‍ഡ് ആണ് എതിരാളികള്‍. മത്സരം ഉച്ചയ്‌ക്ക് രണ്ടിന് തുടങ്ങും.

ലോകകപ്പിന്റെ തുടക്കം ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മിലായിരുന്നു. ഇംഗ്ലണ്ട് പതറിയ തുടക്കമാണ് ലഭിച്ചത്. മത്സരത്തില്‍ ന്യൂസീലന്‍ഡ് കരുത്തന്‍ ജയത്തോടെ തുടങ്ങി. മൂന്ന് വീതം മത്സരങ്ങള്‍ പിന്നിടുമ്പോഴും ഇംഗ്ലണ്ടിന്റെ പതര്‍ച്ചയുടെ വ്യാപ്തി അഫ്ഗാനെതിരായ തോല്‍വിയിലൂടെ കൂടുതല്‍ വെളിവായി. ഇടയ്‌ക്ക് ബംഗ്ലാദേശിനെതിരെ ജോസ് ബട്ട്‌ലറും കൂട്ടരും വമ്പ് കാട്ടിയെന്നൊരു വാസ്തുതയും ഉണ്ട്. ന്യൂസീലന്‍ഡ് ആകട്ടെ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച ശേഷം അയര്‍ലണ്ടിനെ 99 റണ്‍സിനും ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചാണ് ഇന്ന് ചെന്നൈയിലിറങ്ങാനിരിക്കുന്നത്.

പലകുറി കൈവിട്ട കിരീടം ആദ്യമായി കൈയ്യിലേന്താനുള്ള പടപ്പുറപ്പാടിലാണ് കിവികള്‍. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ തിരികെയെത്തിയ കളിയില്‍ പരിക്കേറ്റ് വീണ്ടും പുറത്തുപോകേണ്ടി വന്നത് ടീമിന് ചെറുതായി ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റ് ഫേവറിറ്റുകളിലൊന്നായ ന്യൂസീലന്‍ഡിന് അതൊരു വിഷയല്ല. എങ്കിലും വില്ല്യംസണിന്റെ കുറവ് നികത്താനാവില്ല.

മറുഭാഗത്ത് വലിയ അവകാശവാദങ്ങളില്ലാത്തവരായാണ് ഇന്നും അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അട്ടിമറി ജയം സ്വന്തമാക്കാന്‍ സാധിച്ചു. 69 റണ്‍സിന്റെ ജയമാണ് നേടിയത്. ഈ ലോകകപ്പില്‍ ടീമിന്റെ ആദ്യ ജയമായിരുന്നു അത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ഭാരതത്തിനോട് എട്ട് വിക്കറ്റിനും. ഇതിന് പിന്നാലെയാണ് ചരിത്ര വിജയം നേടിയത്. ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ബംഗ്ലാദേശ് കൈപ്പിടിയിലാക്കുന്ന രണ്ടാമത്തെ മാത്രം കളിയായിരുന്നു ഇംഗ്ലണ്ടിനെതിരെ നടന്നത്. ഇതിന് മുമ്പ് ടീം ഒരേയൊരു തവണ ലോകകപ്പ് ജയം നേടിയത് എട്ട് വര്‍ഷം മുമ്പാണ്.

ലോകകപ്പില്‍ ന്യൂസീലന്‍ഡും അഫ്ഗാനും രണ്ട് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായിരുന്നു അത്. 2015ല്‍ ന്യൂസിലാന്‍ഡ് അനായാസം ജയിച്ചു. ആറ് വിക്കറ്റിന്. കഴിഞ്ഞ ലോകകപ്പ് അതിന്റെ തനിയാവര്‍ത്തനമായിരുന്നു. പക്ഷെ കിവീസ് വിജയം ആദ്യത്തേതിനേക്കാള്‍ കുറേക്കൂടി മേല്‍ക്കൈയോടെയായിരുന്നു. ഏഴ് വിക്കറ്റിന് തകര്‍ത്തു. ഇന്ന് ലോകകപ്പുകളിലെ മൂന്നാം നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ന്യൂസീലന്‍ഡ് കഴിഞ്ഞ രണ്ട് തവണത്തെയും പോലെ കരുത്തരാണ്. എടുത്തുപറയാനുള്ള പോരായ്‌മകളൊന്നുമില്ല. ഏഷ്യന്‍ ടീം അഫ്ഗാന്‍ സ്ഥിതി കുറേകൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അളവ് കോലാകും ഇന്നത്തെ മത്സരം.

Tags: Afghanistannewzealand13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

India

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

World

വൈറ്റ് ഹൗസില്‍ അസിം മുനീറിന് വിരുന്ന് നല്‍കുന്നതും അമേരിക്ക, മറുവശത്ത് പാക് പട്ടാളക്കാരെ കൊന്നൊടുക്കുന്ന ബെലൂചികള്‍ക്ക് ആയുധം നല്‍കുന്നതും അമേരിക്ക

Cricket

ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

Cricket

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്, മൂന്നാം മത്സരത്തില്‍ പത്ത് ഓവറില്‍ ജയം

പുതിയ വാര്‍ത്തകള്‍

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.