Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബാലഭാസ്‌കറിന്റെ അപകട മരണം നിര്‍ണായക കണ്ടെത്തൽ നടത്തിയത് ഡിആര്‍ഐ.

ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളുംഡിആര്‍ഐയ്‌ക്ക് ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 05:13 pm IST
inEntertainment

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ പല
കണ്ടെത്തലും നടത്തിയത് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ). സ്വര്‍ണക്കടത്തുകാരുമായി വയലിനിസ്റ്റ്
ബാലഭാസ്‌കറിന് ബന്ധമില്ലെന്ന് ഡിആര്‍ഐ കെത്തിയിരുന്നു.ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളുംഡിആര്‍ഐയ്‌ക്ക് ലഭിച്ചിരുന്നു.

ബാലഭാസ്‌കറിന്റെമാനേജരായിരുന്ന പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ നിന്നുംകെത്തിയ ഫോണില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ലഭിച്ചത്. സി-ഡാക്കിലാണ് ഫോണ്‍ രേഖകള്‍ പരിശോധിച്ചത്.ബാലഭാസ്‌കറിന്റെ ഒപ്പമുായിരുന്നവര്‍ക്ക് സ്വര്‍ണക്കടത്ത്‌സംഘങ്ങളുമായി സജീവ ബന്ധമുായിരുന്നതിന്റെ തെളിവുംലഭിച്ചു. ഫോണ്‍ രേഖകളും കെത്തലുകളുടെ വിശദാംശവുംസിബിഐക്ക് ഡിആര്‍ഐ കൈമാറി. ചില ഫോണ്‍സംഭാഷണങ്ങളിലെ ദുരൂഹതയും ചൂിക്കാട്ടി. എന്നാല്‍, പലമേഖലകളിലും സിബിഐ അന്വേഷണം നടത്തിയില്ലെന്നാണ്‌ഹൈക്കോടതിയുടെ പുനരന്വേഷണ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

സാമ്പത്തിക വശത്തെക്കുറിച്ച് സിബിഐ അന്വേഷണംനടത്തിയില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു.
വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസാണ്ഡിആര്‍ഐ അന്വേഷിച്ചത്. ബാലഭാസ്‌കറിന്റെ കാര്‍ പള്ളിപ്പുറത്ത്അപകടത്തില്‍പ്പെട്ട 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ സ്ഥലത്ത്ഉായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്ത്
സംഘത്തിലുള്ളവരാണോ എന്ന് സംശയിക്കുന്നതായി അതുവഴിവാഹനത്തില്‍പോയ കലാഭവന്‍ സോബി ഡിആര്‍ഐയെ
അറിയിച്ചിരുന്നു.

സോബിയുടെ മൊഴിയെടുത്ത ഡിആര്‍ഐ, സ്വര്‍ണക്കടത്ത്‌സംഘത്തില്‍പ്പെട്ട ചിലരുടെ ഫോട്ടോ തിരിച്ചറിയാനായി കാണിച്ചറൂബെന്‍ തോമസെന്ന കടത്തുകാരന്റെ ഫോട്ടോ സോബി തിരിച്ചറിഞ്ഞു. ഡിആര്‍ഐ നോട്ടിസ് നല്‍കിയെങ്കിലും ഇയാള്‍ഹാജരായില്ല. ഇയാളുടെ ടവര്‍ ലൊക്കേഷന്‍ അപകടം നടന്ന സ്ഥലത്തായിരുന്നില്ല എന്ന കാരണത്താല്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തിയില്ല. ഡിആര്‍ഐയുടെ കേസുമായി ബന്ധമില്ലാത്തതിനാല്‍ അവര്‍ക്കും അന്വേഷിക്കാനായില്ല. അപകടം നടന്ന ദിവസം ബാലഭാസ്‌കര്‍ ജൂസ് കുടിച്ച കൊല്ലത്തെ കടയിലെത്തിയ സ്വര്‍ണക്കടത്തു കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ പ്രകാശ് തമ്പിയും ഒരു ടെക്‌നീഷ്യനും സിസിടിവി പരിശോധിച്ചിരുന്നു.

അപകടം നടന്ന ദിവസം ഒരു സ്ത്രീയും മറ്റൊരാളുമെത്തി അപകട സ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച ബാലഭാസ്‌കറിന്റെ വസ്തുക്കള്‍ കൊുപോയി. ഡിആര്‍ഐ ബാലഭാസ്‌കറിന്റെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, അപകടം നടന്ന ദിവസം രാവിലെ 7.14ന് മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആ ഫോണിലേക്ക് ഒരു കോള്‍ വന്നതായി കെത്തി. അടുത്ത കോള്‍ 7.35നായിരുന്നു. ആ സമയം ഫോണിന്റെ ലൊക്കേഷന്‍ പേട്ട ജംക്ഷനിലായിരുന്നു. 7.35ന് മുന്‍പ് ഫോണ്‍ മംഗലപുരം സ്റ്റേഷനില്‍നിന്ന് പുറത്തെത്തിയതായി തെളിഞ്ഞു. 6.55 മുതല്‍ 7.25വരെ പ്രകാശ് തമ്പിയുടെ ലൊക്കേഷന്‍ അപകടം നടന്നതിന് അടുത്ത് മംഗലാപുരത്തിനും കഴക്കൂട്ടത്തിനും ഇടയിലായിരുന്നു
. ബാലഭാസ്‌കറിന്റെ ഫോണ്‍ ഭാര്യയ്‌ക്ക് കൈമാറാന്‍ പ്രകാശ് തമ്പി തയാറായില്ല. ബാലഭാസ്‌കറിന്റെ
ഫോണ്‍ രേഖകളില്‍ ചില സംശയങ്ങളുള്ളതായി ഡിആര്‍ഐ സിബിഐയെ അറിയിച്ചെങ്കിലും കൂടുതല്‍ അന്വേഷണം നടന്നില്ല. സോബി , പ്രകാശ് തമ്പി, വാഹനം ഓടിച്ച അര്‍ജുന്‍, വിഷ്ണു എന്നിവരുടെ നുണപരിശോധന സിബിഐ നടത്തി.
പരസ്പരവിരുദ്ധമായ മൊഴികളെ സംബന്ധിച്ച് സിബിഐ അന്വേഷിച്ചില്ല. വിഷ്ണു പറഞ്ഞ ാര്യങ്ങളെല്ലാംമുഖവിലയ്‌ക്കെടുത്തു. സോബി ജോര്‍ജിനും നുണ പരിശോധന നടത്തിയെങ്കിലും അയാളെ വിശ്വാസത്തിലെടുക്കാന്‍ സിബിഐ തയാറായില്ല. ഇതെല്ലാം പരിഗണിച്ചാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡിആര്‍ഐയുടെ കെത്തലുകള്‍ സിബിഐയ്‌ക്ക് പരിഗണിക്കേിവരും. അന്വേഷിക്കാതെ വിട്ടുപോയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വഷണം നടത്തേതായും വരും.

Tags: Musichigh courtBalabaskar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.