Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബാലഭാസ്‌കറിന്റെ അപകട മരണം നിര്‍ണായക കണ്ടെത്തൽ നടത്തിയത് ഡിആര്‍ഐ.

ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളുംഡിആര്‍ഐയ്‌ക്ക് ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 05:13 pm IST
in Entertainment

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ പല
കണ്ടെത്തലും നടത്തിയത് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ). സ്വര്‍ണക്കടത്തുകാരുമായി വയലിനിസ്റ്റ്
ബാലഭാസ്‌കറിന് ബന്ധമില്ലെന്ന് ഡിആര്‍ഐ കെത്തിയിരുന്നു.ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളുംഡിആര്‍ഐയ്‌ക്ക് ലഭിച്ചിരുന്നു.

ബാലഭാസ്‌കറിന്റെമാനേജരായിരുന്ന പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ നിന്നുംകെത്തിയ ഫോണില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ലഭിച്ചത്. സി-ഡാക്കിലാണ് ഫോണ്‍ രേഖകള്‍ പരിശോധിച്ചത്.ബാലഭാസ്‌കറിന്റെ ഒപ്പമുായിരുന്നവര്‍ക്ക് സ്വര്‍ണക്കടത്ത്‌സംഘങ്ങളുമായി സജീവ ബന്ധമുായിരുന്നതിന്റെ തെളിവുംലഭിച്ചു. ഫോണ്‍ രേഖകളും കെത്തലുകളുടെ വിശദാംശവുംസിബിഐക്ക് ഡിആര്‍ഐ കൈമാറി. ചില ഫോണ്‍സംഭാഷണങ്ങളിലെ ദുരൂഹതയും ചൂിക്കാട്ടി. എന്നാല്‍, പലമേഖലകളിലും സിബിഐ അന്വേഷണം നടത്തിയില്ലെന്നാണ്‌ഹൈക്കോടതിയുടെ പുനരന്വേഷണ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

സാമ്പത്തിക വശത്തെക്കുറിച്ച് സിബിഐ അന്വേഷണംനടത്തിയില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു.
വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസാണ്ഡിആര്‍ഐ അന്വേഷിച്ചത്. ബാലഭാസ്‌കറിന്റെ കാര്‍ പള്ളിപ്പുറത്ത്അപകടത്തില്‍പ്പെട്ട 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ സ്ഥലത്ത്ഉായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്ത്
സംഘത്തിലുള്ളവരാണോ എന്ന് സംശയിക്കുന്നതായി അതുവഴിവാഹനത്തില്‍പോയ കലാഭവന്‍ സോബി ഡിആര്‍ഐയെ
അറിയിച്ചിരുന്നു.

സോബിയുടെ മൊഴിയെടുത്ത ഡിആര്‍ഐ, സ്വര്‍ണക്കടത്ത്‌സംഘത്തില്‍പ്പെട്ട ചിലരുടെ ഫോട്ടോ തിരിച്ചറിയാനായി കാണിച്ചറൂബെന്‍ തോമസെന്ന കടത്തുകാരന്റെ ഫോട്ടോ സോബി തിരിച്ചറിഞ്ഞു. ഡിആര്‍ഐ നോട്ടിസ് നല്‍കിയെങ്കിലും ഇയാള്‍ഹാജരായില്ല. ഇയാളുടെ ടവര്‍ ലൊക്കേഷന്‍ അപകടം നടന്ന സ്ഥലത്തായിരുന്നില്ല എന്ന കാരണത്താല്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തിയില്ല. ഡിആര്‍ഐയുടെ കേസുമായി ബന്ധമില്ലാത്തതിനാല്‍ അവര്‍ക്കും അന്വേഷിക്കാനായില്ല. അപകടം നടന്ന ദിവസം ബാലഭാസ്‌കര്‍ ജൂസ് കുടിച്ച കൊല്ലത്തെ കടയിലെത്തിയ സ്വര്‍ണക്കടത്തു കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ പ്രകാശ് തമ്പിയും ഒരു ടെക്‌നീഷ്യനും സിസിടിവി പരിശോധിച്ചിരുന്നു.

അപകടം നടന്ന ദിവസം ഒരു സ്ത്രീയും മറ്റൊരാളുമെത്തി അപകട സ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച ബാലഭാസ്‌കറിന്റെ വസ്തുക്കള്‍ കൊുപോയി. ഡിആര്‍ഐ ബാലഭാസ്‌കറിന്റെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, അപകടം നടന്ന ദിവസം രാവിലെ 7.14ന് മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആ ഫോണിലേക്ക് ഒരു കോള്‍ വന്നതായി കെത്തി. അടുത്ത കോള്‍ 7.35നായിരുന്നു. ആ സമയം ഫോണിന്റെ ലൊക്കേഷന്‍ പേട്ട ജംക്ഷനിലായിരുന്നു. 7.35ന് മുന്‍പ് ഫോണ്‍ മംഗലപുരം സ്റ്റേഷനില്‍നിന്ന് പുറത്തെത്തിയതായി തെളിഞ്ഞു. 6.55 മുതല്‍ 7.25വരെ പ്രകാശ് തമ്പിയുടെ ലൊക്കേഷന്‍ അപകടം നടന്നതിന് അടുത്ത് മംഗലാപുരത്തിനും കഴക്കൂട്ടത്തിനും ഇടയിലായിരുന്നു
. ബാലഭാസ്‌കറിന്റെ ഫോണ്‍ ഭാര്യയ്‌ക്ക് കൈമാറാന്‍ പ്രകാശ് തമ്പി തയാറായില്ല. ബാലഭാസ്‌കറിന്റെ
ഫോണ്‍ രേഖകളില്‍ ചില സംശയങ്ങളുള്ളതായി ഡിആര്‍ഐ സിബിഐയെ അറിയിച്ചെങ്കിലും കൂടുതല്‍ അന്വേഷണം നടന്നില്ല. സോബി , പ്രകാശ് തമ്പി, വാഹനം ഓടിച്ച അര്‍ജുന്‍, വിഷ്ണു എന്നിവരുടെ നുണപരിശോധന സിബിഐ നടത്തി.
പരസ്പരവിരുദ്ധമായ മൊഴികളെ സംബന്ധിച്ച് സിബിഐ അന്വേഷിച്ചില്ല. വിഷ്ണു പറഞ്ഞ ാര്യങ്ങളെല്ലാംമുഖവിലയ്‌ക്കെടുത്തു. സോബി ജോര്‍ജിനും നുണ പരിശോധന നടത്തിയെങ്കിലും അയാളെ വിശ്വാസത്തിലെടുക്കാന്‍ സിബിഐ തയാറായില്ല. ഇതെല്ലാം പരിഗണിച്ചാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡിആര്‍ഐയുടെ കെത്തലുകള്‍ സിബിഐയ്‌ക്ക് പരിഗണിക്കേിവരും. അന്വേഷിക്കാതെ വിട്ടുപോയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വഷണം നടത്തേതായും വരും.

Tags: Musichigh courtBalabaskar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Music

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.