Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ-പശ്ചിമേഷ്യ -യൂറോപ്പ് സാമ്പത്തിക ഇടനാഴി നൂറുകണക്കിനു വര്‍ഷങ്ങളില്‍ ലോക വ്യാപാരത്തിന്റെ അടിസ്ഥാനമാകും: നരേന്ദ്രമോദി

ദല്‍ഹി ജി20 വേദിയായ ഭാരത് മണ്ഡപം വലിയ ആകര്‍ഷണ കേന്ദ്രമായി മാറിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 02:43 pm IST
in India

ന്യൂദല്‍ഹി: അടുത്തിടെ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂണിയനെ ജി 20 യില്‍ പൂര്‍ണ അംഗമാക്കിയതിലൂടെ ഇന്ത്യ നേതൃതല കരുത്ത് തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച ഇന്ത്യ-പശ്ചിമേഷ്യ -യൂറോപ്പ് സാമ്പത്തിക ഇടനാഴി നൂറുകണക്കിനു വര്‍ഷങ്ങളില്‍ ലോക വ്യാപാരത്തിന്റെ അടിസ്ഥാനമായി മാറുമെന്ന് ആകാശവാണിയിലെ മന്‍ കി ബാത്ത് പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ഈ സാമ്പത്തിക ഇടനാഴി ആരംഭിച്ചത് ഇന്ത്യന്‍ മണ്ണിലാണെന്ന് ചരിത്രം എക്കാലവും ഓര്‍ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദല്‍ഹി ജി20 വേദിയായ ഭാരത് മണ്ഡപം വലിയ ആകര്‍ഷണ കേന്ദ്രമായി മാറിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ അവിടെ സെല്‍ഫിയെടുക്കുകയും അഭിമാനത്തോടെ സാമൂഹ്യമാധ്യത്തില്‍ പോസ്റ്റ് ചെയ്യുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയുടെ യുവശക്തി ജി 20യുമായി ബന്ധപ്പെട്ടിരിക്കുന്ന രീതിയെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേക പരാമര്‍ശം നടത്തി. ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന ‘ജി20 യൂണിവേഴ്‌സിറ്റി കണക്റ്റ് പ്രോഗ്രാമിനെ’ കുറിച്ച് സംസാരിക്കവെ ഈ പരിപാടിയിലൂടെ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പരസ്പരം ബന്ധപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഐടികള്‍, ഐഐഎമ്മുകള്‍, എന്‍ഐടികള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളും ഇതില്‍ പങ്കെടുക്കും. ഈ മാസം 26-ന് നടക്കുന്ന ഈ പരിപാടി കാണാനും അതില്‍ ചേരാനും പ്രധാനമന്ത്രി കോളേജ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. പരിപാടിക്കിടെ കോളേജ് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രത്യേകിച്ച് ജി 20 ഉച്ചകോടിക്ക് ശേഷം ഇന്ത്യയോടുള്ള ആകര്‍ഷണം വളരെയധികം ഉയര്‍ന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു. ജി 20 യില്‍ ഒരു ലക്ഷത്തിലധികം പ്രതിനിധികള്‍ ഇന്ത്യയിലെത്തിയതായി അദ്ദേഹം പറഞ്ഞു. ഈ മാസം 27ന് ലോക ടൂറിസം ദിനം ആഘോഷിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ച മോദി,ടൂറിസം മേഖല ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ജി 20 വേളയില്‍ വിദേശ പ്രതിനിധികള്‍ രാജ്യത്തിന്റെ വൈവിധ്യവും വ്യത്യസ്ത പാരമ്പര്യങ്ങളും പാചകരീതികളും പൈതൃകവും പരിചയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിനിധികള്‍ തങ്ങള്‍ക്കൊപ്പം തിരികെ കൊണ്ടു പോയ അനുഭവങ്ങള്‍ വിനോദസഞ്ചാരത്തെ കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ശാന്തിനികേതനും കര്‍ണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങളും അടുത്തിടെ ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ചു.

കര്‍ണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിലെ മികച്ച വാസ്തുവിദ്യയ്‌ക്ക് പേരുകേട്ടതാണെന്ന് മോദി പറഞ്ഞു. യുനെസ്‌കോയുടെ അംഗീകാരം ക്ഷേത്രനിര്‍മ്മാണത്തിലെ ഇന്ത്യന്‍ പാരമ്പര്യത്തിനുള്ള ബഹുമതി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആകെയുള്ള ലോക പൈതൃക സ്വത്തുക്കളുടെ എണ്ണം ഇപ്പോള്‍ 42 ആയി.

 

Tags: G20primeministerMan Ki Baatnarendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

News

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

Kerala

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.