Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂരിലെ പരാതിക്കാരന് വധഭീഷണി ഉണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 09:37 pm IST
in Kerala, News
കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകളെ സംബന്ധിച്ച് ആദ്യം പരാതി നല്‍കിയ എം.വി. സുരേഷ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍.

കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകളെ സംബന്ധിച്ച് ആദ്യം പരാതി നല്‍കിയ എം.വി. സുരേഷ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍.

ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകള്‍ ആദ്യം വെളിച്ചത്തു കൊണ്ടുവന്ന വ്യക്തിക്കു ജീവന് ഭീഷണി ഉണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ബാങ്ക് ജീവനക്കാരനായിരുന്ന പൊറത്തിശേരി മുപ്പുള്ളി വീട്ടില്‍ എം.വി. സുരേഷിനാണു ഭീഷണിയുള്ളത്. സ്പെഷല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പേര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ പൊറത്തിശേരിയിലെ വീടിനു മുന്നില്‍ പോലീസിന്റെ പഞ്ചിങ് ഏര്‍പ്പെടുത്തി.

2005 ല്‍ ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ മാനേജരും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.വി. സുരേഷാണ് സിപിഎം ജില്ലാ സെക്രട്ടറി ബേബി ജോണിനു ബാങ്കിലെ ക്രമക്കേടു സംബന്ധിച്ച് ആദ്യമായി പരാതി നല്‍കുന്നത്. ബാങ്കില്‍ നടക്കുന്ന ക്രമക്കേടുകള്‍ നിയന്ത്രിക്കണമെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.
കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും പിന്നീട് എ.സി. മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതോടെ അന്വേഷണം നിലച്ചു.

2015 ല്‍ പൊറത്തിശേരിചിറ മണപ്പെട്ടി ബാലന്‍ എന്ന വ്യക്തിയുടെ 67,500 രൂപയുടെ നിക്ഷേപത്തില്‍ നിന്നും സെക്രട്ടറിയും വനിതാ ജീവനക്കാരിയും ചേര്‍ന്ന് ലോണെടുത്ത് ഇരുവരും പങ്കുവച്ച സംഭവം പരാതിപ്പെട്ടതോടെ സുരേഷിനെതിരെ വനിതാ ജീവനക്കാരിയില്‍ നിന്നും പരാതി എഴുതി വാങ്ങുകയായിരുന്നു ബാങ്ക് അധികൃതര്‍. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ 2015 നവം. 11 ന് ബാങ്കില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ 2016 ല്‍ സുരേഷ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 2018 ആഗസ്ത് 20 ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതോടെ 2019 ജനു. 16 ന് ജോയിന്റ് രജിസ്ട്രാര്‍ക്ക് ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതി നല്‍കി. ബാങ്കിന്റെ ക്രമക്കേടുകള്‍ പുറത്തുവരുവാന്‍ കാരണം സുരേഷിന്റെ ഇത്തരം പരാതികളാണ്.

സുരേഷ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ സുനിതയും സഹോദരി സുമനയുമാണ് ആശുപത്രിയില്‍ സുരേഷിന് കൂട്ടിനുള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയിരുന്നുവെന്നും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചതായി സുരേഷ് പറഞ്ഞു. സുരേഷിനു പോലീസ് സുരക്ഷ ഒരുക്കണമെന്ന് ബിജെപി നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Tags: Kerala Policekaruvannoor bank fraudintelligence department reportdeath threats
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍
Football

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

Kerala

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

Editorial

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

വ്യാപാരികളേയും റസ്‌റ്റോറന്റ് ഉടമകളെയും ലക്ഷ്യം വച്ച് സൈബര്‍ത്തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.