Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെളിവുകള്‍ നിരത്തി ഇ ഡി, അജ്ഞത നടിച്ച് മൊയ്തീന്‍; ചോദ്യം ചെയ്തത് പതിനൊന്ന് മണിക്കൂറോളം, വീണ്ടും വിളിപ്പിക്കും

ED presents evidence, Moiteen feigns ignorance; Questioned by eleven For an hour, will call again

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Sep 12, 2023, 05:43 am IST
inKerala, News

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പു കേസില്‍ ഇ ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്‍. ഇന്നലെരാവിലെ 9.30നാണ്‌മൊയ്തീന്‍ ഇ ഡിക്കു മുന്നില്‍ ഹാജരായത്. കോടികളുടെ വ്യാജ വായ്‌പകള്‍ പലതും നല്കിയത് മൊയ്തീന്റെ ശിപാര്‍ശയിലാണെന്ന ബാങ്ക് സെക്രട്ടറിയുടെ മൊഴി മൊയ്തീന്‍ നിഷേധിച്ചു.
ആര്‍ക്കും വായ്‌പ കൊടുക്കാന്‍ താന്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ വ്യാജ വായ്‌പകള്‍ വഴി ബാങ്കില്‍ നിന്ന് കോടികള്‍ കടത്തുന്നെന്ന പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് സഹകരണ മന്ത്രിയെന്ന നിലയില്‍ നടപടി സ്വീകരിച്ചില്ലെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്കാന്‍ മൊയ്തീനായില്ല.

എ.സി. മൊയ്തീന്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കേയാണ് ബാങ്കില്‍ വ്യാജ വായ്‌പകള്‍ വഴി തട്ടിപ്പ് വ്യാപകമാകുന്നത്. അതിനു മുമ്പ് ബേബി ജോണ്‍ ജില്ലാ സെക്രട്ടറി ചുമതലയിലുള്ളപ്പോള്‍ത്തന്നെ തട്ടിപ്പ് തുടങ്ങിയിരുന്നു. ജില്ലാ സെക്രട്ടറിയെന്ന നിലയ്‌ക്ക് ബേബി ജോണ്‍ തനിക്കു ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് പാര്‍ട്ടി കമ്മിഷനെ നിയമിച്ചു. ഇ.പി. ജയരാജന്റെ ഇടപെടലിനെ തുടര്‍ന്ന് ബേബി ജോണിനു പകരം മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായതോടെ അന്വേഷണം നിലച്ചു. പാര്‍ട്ടിക്കു കിട്ടിയ പരാതിയില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യത്തിനും മൊയ്തീന് മറുപടിയുണ്ടായിരുന്നില്ല.
തട്ടിപ്പുകള്‍ വ്യക്തമാക്കി ബാങ്കിലെ മുന്‍ ജീവനക്കാരനും പ്രാദേശിക സിപിഎം നേതാക്കളും മൊയ്തീന് നല്കിയ പരാതികളും ഇ ഡിയുടെ പക്കലുണ്ടായിരുന്നു.

അറസ്റ്റിലായ പലിശ ഇടപാടുകാരന്‍ പി. സതീഷ് കുമാറിനെ അറിയാമെന്നു പറഞ്ഞ മൊയ്തീന്‍ കരുവന്നൂര്‍ ബാങ്കിലെ 25 കോടി രൂപ ഇയാളുടെ കൈയിലെത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നും മൊഴി നല്കി. മൊയ്തീന്റെ ബിനാമിയായാണ് സതീഷ് കുമാര്‍ അറിയപ്പെടുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നംകുളത്ത് സ്ഥാനാര്‍ഥിയായിരുന്ന മൊയ്തീനു വേണ്ടി സതീഷ് കുമാറും മറ്റൊരു പ്രതി ബിജു കരീമും വന്‍തോതില്‍ പണം ചെലവഴിച്ചിരുന്നു. ഇതേക്കുറിച്ചും തനിക്കൊന്നുമറിയില്ലെന്നായിരുന്നു മൊയ്തീന്റെ മറുപടി. കരുവന്നൂര്‍ ബാങ്കുതട്ടിപ്പില്‍ മൊയ്തീന് വ്യക്തമായ പങ്കുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.
അതേ സമയം അറസ്റ്റ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാവിലെ 10ന് അഭിഭാഷകര്‍ക്കൊപ്പമാണ് മൊയ്തീന്‍ ഹാജരായത്. രാത്രി ഒമ്പതുമണിയോടെ വിട്ടയച്ചു. മൊയ്തീനെ വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു.

Tags: Karuvannur Bank fraudA.C. MoideenED
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.