Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: മുന്‍ എംപി പി.കെ. ബിജുവിനെ ഇ ഡി ചോദ്യം ചെയ്യും

കഴിഞ്ഞദിവസം അറസ്റ്റിലായ സതീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 07:00 am IST
in Kerala, News

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ എംപി പി.കെ. ബിജുവിനെയും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രനെയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനം. കഴിഞ്ഞദിവസം അറസ്റ്റിലായ സതീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
പി.കെ. ബിജുവിന് അഞ്ചു കോടി രൂപ കൈമാറി എന്നാണ് സതീഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍. രണ്ടുകോടി രൂപ കൈമാറിയത് സംബന്ധിച്ച് ഓഡിയോ സന്ദേശം തെളിവായി ലഭിച്ചിട്ടുണ്ട്. മൂന്നു കോടി രൂപ കൈമാറിയതിന് സാക്ഷികള്‍ ഉണ്ടെന്നും ഇ ഡി പറയുന്നു. 11 ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ തുടര്‍ ദിവസങ്ങളില്‍ പി.കെ. ബിജുവിനെ വിളിപ്പിക്കുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതിനിടെ, തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന കണ്ണൂരിലെ മുതിര്‍ന്ന നേതാവിനെയും വിളിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ നേതാവിനും വലിയ തുക സതീഷ്‌കുമാര്‍ കൈമാറിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത തുക കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ലഭിച്ചതായ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. പണം കൈമാറിയതിന് പുറമേ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും സതീഷ്‌കുമാര്‍ ഇടപെട്ടതിന്റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. എ.സി. മൊയ്തീന് വേണ്ടിയും പി.കെ. ബിജുവിന് വേണ്ടിയും ഇയാള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

വന്‍ തോതില്‍ പണവും ചെലവഴിച്ചിരുന്നു. ഇതു കൂടാതെ തൃശ്ശൂര്‍ ജില്ലയിലെ പത്തോളം സഹ. ബാങ്കുകളില്‍ സതീഷ്‌കുമാര്‍ അവിഹിതമായി ഇടപെട്ടതായും തെളിവ് ലഭിച്ചിട്ടുണ്ട്. സിപിഎം ഭരണത്തിലുള്ള ബാങ്കുകളാണിവ. ഇവിടെ നിന്നും കമ്മിഷന്‍ വ്യവസ്ഥയില്‍ വായ്‌പകള്‍ ശരിയാക്കി കൊടുക്കുക, ജപ്തി നടപടി നേരിടുന്ന വായ്‌പകള്‍ ഏറ്റെടുത്ത് ആ ഭൂമി ചുളുവിലയ്‌ക്ക് സ്വന്തമാക്കുക തുടങ്ങിയ പരിപാടികളും സതീഷ്‌കുമാര്‍ നടത്തിയിരുന്നതായാണ് വിവരം.

സതീഷ്‌കുമാറിന്റെ നോമിനിയായി എത്തുന്നവര്‍ക്ക് ബാങ്കുകളില്‍ നിന്ന് വളരെ പെട്ടെന്ന് വായ്‌പകള്‍ ലഭിച്ചിരുന്നു. 10% കമ്മിഷന്‍ ആണ് സതീഷ്‌കുമാര്‍ ഇതിന് ഈടാക്കിയിരുന്നത്. ഈ കമ്മിഷന്റെ ഒരു വിഹിതം നേതാക്കള്‍ക്കും കൃത്യമായി എത്തിയിരുന്നു. മതിയായ പരിശോധനകളോ രേഖകളോ ഇല്ലാതെയാണ് പല വായ്‌പകളും നല്‍കിയിട്ടുള്ളത്. ഭൂമി പരിശോധന, നിയമപരമായ ബാധ്യതകള്‍ ഉണ്ടോ എന്ന പരിശോധന തുടങ്ങിയവയൊക്കെ സതീഷ്‌കുമാറിന്റെ നോമിനിയായി എത്തുന്ന വായ്‌പക്കാര്‍ക്ക് ഒഴിവാക്കി നല്‍കുമായിരുന്നു. ഇത്തരം ഇടപാടുകള്‍ നടന്ന ജില്ലയിലെ 10 സഹ. ബാങ്കുകള്‍ നിരീക്ഷണത്തിലാണ്. ഈ ബാങ്കുകളുടെ കണക്കുകള്‍ പരിശോധിക്കുമെന്ന് ഇ ഡി അറിയിച്ചു. ഇ ഡി അന്വേഷണം മുറുകുന്നതോടെ പ്രതിരോധിക്കാന്‍ പോലുമാകാതെ സിപിഎം നേതാക്കള്‍ മൗനത്തിലാണ്.

Tags: P.K.Biju MpThrissurKaruvannur Bank fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.