Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കരാര്‍ കാലാവധി മറികടന്നും പ്രസവാനുകൂല്യം നല്കണം: സുപ്രീംകോടതി

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Aug 19, 2023, 10:02 pm IST
in News, India

ന്യൂദല്‍ഹി: കരാര്‍ കാലാവധി അവസാനിച്ചെന്ന പേരില്‍ പ്രസവാനുകൂല്യം വെട്ടിച്ചുരുക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി. കരാര്‍ കാലാവധിക്കപ്പുറവും പ്രസവാനുകൂല്യത്തിന് അമ്മമാരായ കരാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് എസ്.വി.എന്‍. ഭാട്ടി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. പ്രസവ കാലയളവില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ പോലും പ്രസവാനുകൂല്യങ്ങള്‍ക്ക് തൊഴിലാളിക്ക് അര്‍ഹതയുണ്ടെന്നും 1961ലെ മറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ 12(2) വകുപ്പ് വിശദീകരിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. 1961ലെ പ്രസവാനുകൂല്യ നിയമത്തിന്റെ അഞ്ച്, എട്ട് വകുപ്പുകള്‍ പ്രകാരം തൊഴിലുടമ മൂന്നുമാസത്തിനകം ആനുകൂല്യങ്ങള്‍ നല്‍കണമെന്നും വിധിയില്‍ പറയുന്നു.
ദല്‍ഹി എന്‍സിടിക്ക് കീഴിലുള്ള ജനക്പുരി ആശുപത്രിയിലെ പതോളജി ഡോക്ടറായിരുന്ന കവിതാ യാദവിന് പ്രസവാനുകൂല്യങ്ങള്‍ നിഷേധിച്ച കേസിലാണ് വിധി. ഡോക്ടറുടെ മൂന്ന് വര്‍ഷത്തെ കരാര്‍ 2017 ജൂണ്‍ 11ന് അവസാനിച്ചിരുന്നു. എന്നാല്‍ സര്‍വീസിലിരിക്കെ തന്നെ ജൂണ്‍ ഒന്ന് മുതല്‍ പ്രസവാവധിക്കായി അപേക്ഷ നല്കി. കരാര്‍ കാലാവധി അവസാനി
ക്കുന്ന ജൂണ്‍ 11 വരെയുള്ള ആനുകൂല്യങ്ങള്‍ മാത്രമാണ് അധികൃതര്‍ ഡോക്ടര്‍ക്ക് അനുവദിച്ചത്. ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണിലനെയും ഹൈക്കോടതിയെ യും സമീപിച്ചെങ്കിലും തീരുമാനങ്ങള്‍ എതിരായിരുന്നു. ഇതേത്തുടര്‍ന്നാണ് അപ്പീലുമായി ഡോക്ടര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മൂന്നുമാസം ശമ്പളത്തോടു കൂടിയ പ്രസവാവധി എന്നത് 2017ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആറുമാസമാക്കി ഉയര്‍ത്തിയിരുന്നു. 3500 രൂപ മെഡിക്കല്‍ ബോണസായും 26 ആഴ്ച ശമ്പളത്തോടു കൂടിയ അവധിയുമാണ് ആദ്യ രണ്ട് പ്രസവങ്ങള്‍ക്ക് നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയ്‌ക്ക് മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 6000 രൂപയുടെ പ്രത്യേക ധനസഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബിജെപി ഭരിക്കുന്ന സിക്കിമില്‍ കഴിഞ്ഞമാസം പ്രസവാവധി ഒരുവര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
കുട്ടികളെ നോക്കുന്നതിനായി ഭര്‍ത്താക്കന്മാര്‍ക്ക് ഒരുമാസത്തെ ശമ്പളത്തോടുകൂടിയ അവധിയും സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ പ്രസവാവധി ആറുമാസത്തില്‍ നിന്ന് ഒന്‍പതുമാസമാക്കി ഉയര്‍ത്തണമെന്ന് നിതി ആയോഗും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags: indiaMaternity AllowanceSupreme CourtContract Period
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.