Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അനാഥമായി നീന്തല്‍ക്കുളം; ഒരാള്‍പോലും നീന്താത്ത കുളത്തിനായി മുടക്കിയത് 80 ലക്ഷം രൂപ

ഇത് വരെ ഒരാള്‍പോലും നീന്താത്ത കുളത്തിനായി മുടക്കിയത് 80 ലക്ഷം രൂപ. സംസ്ഥാന യുവജനക്ഷേമ വകുപ്പ് നഗരസഭയുമായി കരാര്‍വെച്ചാണ് കുളംപണിതത്. പണി തീര്‍ത്ത് നഗരസഭയ്‌ക്ക് കുളം കൈമാറുമെന്നതായിരുന്നു കരാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 09:22 pm IST
in Pathanamthitta

തിരുവല്ല:  നീന്തല്‍ക്കുളം അനാഥമായി കിടക്കുന്നു. കുട്ടികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനം, ആരോഗ്യം ക്രമപ്പെടുത്താന്‍ എല്ലാവര്‍ക്കും നീന്താനുളള അവസരം. പ്രതീക്ഷകള്‍  നല്‍കിയാണ് ഒന്‍പതുവര്‍ഷംമുമ്പ് നഗരമധ്യത്തില്‍ നീന്തല്‍ക്കുളം പണിതുടങ്ങിയത്.  

ഇത് വരെ ഒരാള്‍പോലും നീന്താത്ത കുളത്തിനായി മുടക്കിയത് 80 ലക്ഷം രൂപ. സംസ്ഥാന യുവജനക്ഷേമ വകുപ്പ് നഗരസഭയുമായി കരാര്‍വെച്ചാണ് കുളംപണിതത്.   പണി തീര്‍ത്ത് നഗരസഭയ്‌ക്ക് കുളം കൈമാറുമെന്നതായിരുന്നു കരാര്‍. 2014- ല്‍ തുടങ്ങിയ പണികള്‍ രണ്ടുവര്‍ഷത്തിനിടെ തീര്‍ന്നു. മേല്‍ക്കൂര, ചുറ്റുമതില്‍ എന്നിവ ഇല്ലാതെയാണ് പൂള്‍ പണിതത്. പിന്നീട് 29.69 ലക്ഷം രൂപ നഗരസഭ മുന്‍കൈയെടുത്ത് മുടക്കി. മേല്‍ക്കൂരയിട്ടു. ചുറ്റുമതില്‍ പൂര്‍ത്തിയായില്ല. ഈ പണികളെല്ലാം പിന്നീട് വിവാദത്തിലുമായി. പുഷ്പഗിരി റോഡില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനോടുചേര്‍ന്നുള്ള അരേയക്കര്‍ സ്ഥലമാണ് പൂളിനായി നഗരസഭ വിട്ടുനല്‍കിയത്. ആധുനിക രീതിയില്‍ പണിത കുളവും മുകളിലെ മറയും എല്ലാം നാശാവസ്ഥയിലായി. പബ്ലിക് സ്റ്റേഡിയത്തിന്റെ മാസ്റ്റര്‍പ്ലാനില്‍പ്പെടുന്ന സ്ഥലമാണ്്.  

  വന്‍തുക മുടക്കിയ കുളത്തിലെ ജല സംവിധാനങ്ങള്‍ കുറ്റമറ്റതായിരുന്നില്ല. ക്രമമായി വെള്ളം ഒഴുക്കിക്കളയുകയും പുതിയത് നിറയ്‌ക്കുകയും ചെയ്ത് ശുചീകരണ നിലവാരം നിലനിര്‍ത്താനുള്ള സംവിധാനം പാളി. നിരവധി പരിശോധനകള്‍ നടത്തിയശേഷം മോട്ടോറിലെ തകരാര്‍ പരിഹരിച്ചു. നടത്തിപ്പ് സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി.  

  ജില്ലാ അക്വാട്ടിക് അസോസിയേഷന് സൗജന്യമായി നടത്തിപ്പ് വിട്ടുനല്‍കണമെന്ന ആവശ്യം ഉയര്‍ന്നു. 2017-ലായിരുന്നു ഈ തര്‍ക്കങ്ങള്‍. ഭൂരിപക്ഷം കൗണ്‍സിലര്‍മാരും നഗരസഭ നേരിട്ട് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിന്നു.  

 നടത്തിപ്പിന് നഗരസഭ പലരില്‍നിന്നു താത്പര്യപത്രം ക്ഷണിച്ചു. എന്നാല്‍, സ്വകാര്യ ഏജന്‍സി നീന്തല്‍ക്കുളം ഏറ്റെടുത്തുനടത്തുന്നത് കരാറിന് വിരുദ്ധമാണെന്ന് കായിക യുവജനക്ഷേമ വകുപ്പ് ചൂണ്ടിക്കാണിച്ചതോടെ നഗരസഭ പിന്മാറി. നീന്തല്‍ മത്സരങ്ങള്‍ നടത്തുമ്പോള്‍ പങ്കെടുക്കുന്നവരുടെ ഡ്രസിങ് മുറിയടക്കം പലകാര്യങ്ങളും ഇവിടെ പൂര്‍ത്തീകരിച്ചില്ല.  

  ഈ വിഷയം സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ 2018 ഒക്ടോബര്‍ 12-ലെ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. നവംബര്‍ 28-ന് സ്‌പോര്‍ട്‌സ് ഡയറക്ടറുമായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടത്തി. കിറ്റ്‌കോയില്‍നിന്ന് എന്‍ജിനീയര്‍മാരെത്തി പണി പൂര്‍ത്തീകരിക്കുന്നതിന് 30 ലക്ഷം രൂപ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുനല്‍കി.  

  എസ്റ്റിമേറ്റ് സര്‍ക്കാറിന് അയച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍യാതൊരു നീക്കമുണ്ടായിട്ടില്ല.

Tags: pathanamthittathiruvallaനീന്തല്‍ക്കുള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു
Kerala

നാലര പതിറ്റാണ്ടിന്റെ നിയമപോരാട്ടം; ദേവന്റെ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

Kerala

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.