Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മണിപ്പൂര്‍ കലാപം കത്തിക്കുന്നു’;ഡോ.ഖാം ഖാനെതിരെ ക്രിമിനല്‍ നടപടിയ്‌ക്കൊരുങ്ങി മണിപ്പൂര്‍ കോടതി ;സുപ്രീംകോടതിയെ സമീപിച്ച് പ്രൊഫസര്‍

മണിപ്പൂര്‍ കലാപം ആളിക്കത്തിക്കുന്നതിന് ഉതകുന്ന പ്രസ്താവനകള്‍ നടത്തിയെന്നതിന്റെ പേരില്‍ മണിപ്പൂര്‍ സ്വദേശിയായ പ്രൊഫസര്‍ക്കെതിരെ ക്രിമിനല്‍ നടപടിയ്‌ക്കൊരുങ്ങി മണിപ്പൂരിലെ ഇംഫാല്‍ ജില്ലാ കോടതി. നേരിട്ട് ഹാജരാകാന്‍ കോടതി സമന്‍സും അയച്ചതോടെ പ്രൊഫ. ഖാന്‍ ഖാം സുവന്‍ ഹോസിങ് കോടതി നടപടികളില്‍ നിന്നും രക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 10:18 pm IST
in India

ഇംഫാല്‍: മണിപ്പൂര്‍ കലാപം ആളിക്കത്തിക്കുന്നതിന് ഉതകുന്ന പ്രസ്താവനകള്‍ നടത്തിയെന്നതിന്റെ പേരില്‍ മണിപ്പൂര്‍ സ്വദേശിയായ  പ്രൊഫസര്‍ക്കെതിരെ ക്രിമിനല്‍ നടപടിയ്‌ക്കൊരുങ്ങി മണിപ്പൂരിലെ ഇംഫാല്‍ ജില്ലാ കോടതി. നേരിട്ട് ഹാജരാകാന്‍ കോടതി സമന്‍സും അയച്ചതോടെ പ്രൊഫ. ഖാന്‍ ഖാം സുവന്‍ ഹോസിങ് കോടതി നടപടികളില്‍ നിന്നും രക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.  

ഇപ്പോള്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ ഇദ്ദേഹം പത്രപ്രവര്‍ത്തകനായ കരണ്‍ താപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുത ആളിക്കത്തിക്കാന്‍ ഉതകുന്ന  പ്രകോപനപരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ നടത്തിയതായാണ് പരാതി. കുക്കി സമുദായക്കാരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ പേരില്‍ 153എ (വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 295എ (മതവികാരം വ്രണപ്പെടുത്തല്‍), 505(1) (പൊതു കുഴപ്പം സൃഷ്ടിക്കാനുതകുന്ന പ്രസ്താവനകള്‍ നടത്തുക), 298 (ഏതെങ്കിലും വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ദുരുദ്ദേശ്യം), 120ബി (ക്രിമിനല്‍ ഗൂഡാലോചന) എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളിലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി ഇംഫാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നേരിട്ട് ഹാജരാകാന്‍ വിളിപ്പിച്ചിരിക്കുന്നത്.  

കുക്കികള്‍ക്ക് പ്രത്യേകം ഭരണകൂടം വേണമെന്ന് വരെ ഇദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ഈ അഭിമുഖത്തില്‍ മെയ്തെയ് വിഭാഗത്തെ അതിനിശിതമായാണ് ഇദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്. ആ സമുദായത്തിന് നേരെ പ്രകോപനമുണ്ടാക്കാന്‍ തോന്നിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് പ്രൊഫ. ഖാം ഖാന്‍ നടത്തിയിരിക്കുന്നതെന്ന് ഇംഫാല്‍ കോടതിയില്‍ പ്രൊഫസര്‍ക്കെതിരെ കേസ് നല്‍കിയ പരാതിക്കാരന്‍ പറയുന്നു.  

ഇതുപോലെ ദീക്ഷ ദ്വിവേദി എന്ന അഭിഭാഷകയ്‌ക്കെതിരെ രാജ്യദ്രോഹം, യുദ്ധം നടത്താനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങല്‍ ആരോപിച്ച് മണിപ്പൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച അവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. തന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന്  ഈ പ്രൊഫസര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.  

ഈ പ്രൊഫസര്‍ ഇന്ത്യക്കാരനല്ലെന്നും ഇദ്ദേഹത്തിന്റെ പേര് പിന്നീട് തെരഞ്ഞെടുപ്പ് പട്ടികയില്‍ ചേര്‍ത്തതാണെന്നും കാണിച്ച് മറ്റൊരു പരാതിയും കൂടി ഖോംഡ്രോം മണികണ്ഠ സിങ്ങ് എന്നൊരാള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.  

മെയ് മൂന്നിന് ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എടിഎസ് യുഎം)  നടത്തിയ റാലിയാണ് പിന്നീട് കുക്കി, മെയ്തെയ് സമുദായങ്ങള്‍ക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. കലാപം അടിച്ചമര്‍ത്താന്‍ അര്‍ധ സൈനിക വിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 

Tags: രാജ്യദ്രോഹക്കുറ്റംമണിപ്പൂര്‍സുപ്രീംകോടതിcourtപട്ടിക ജാതിമണിപ്പൂര്‍ കലാപംകുക്കി,Universityമെയ്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.