Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റിപ്പോര്‍ട്ട് നല്‍കാമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഓഫീസില്‍ ലഭിച്ചിട്ടില്ലെന്ന് മുഖ്യകാര്യാലയം

അഗളി 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണം വൈകലിനു ആരോപണ വിധേയനായ, സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ വീണ്ടും അതേ തസ്തികയില്‍ തിരികെയെത്തിച്ച് ഉത്തരവിറങ്ങിയതായും പറയുന്നുണ്ട്. ഇത് വിജിലന്‍സ് കേസ് രേഖകള്‍ അട്ടിമറിക്കാനാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 09:07 pm IST
in Palakkad
kseb

kseb

പാലക്കാട്: നിര്‍ദ്ദിഷ്ട അഗളി 220 കെവി സബ്‌സ്റ്റേഷന്‍ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ചീഫ് എഞ്ചിനിയര്‍ ട്രാന്‍സ് ഗ്രിഡ് ഷൊര്‍ണൂര്‍, ഡെ. ചീഫ് എഞ്ചിനിയര്‍ ട്രാന്‍സ് ഗ്രിഡ് നോര്‍ത്ത് ഷൊര്‍ണൂര്‍ എന്നിവരടങ്ങുന്ന കെഎസ്ഇബിയിലെ വിദഗ്ധ സമിതി 2022 ലും 2023 ലും നടത്തിയ സ്ഥല പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുന്നില്ലെന്ന് പരാതി.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടി റിപ്പോര്‍ട്ടില്‍ സന്ദര്‍ശന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാവുന്നതാണെന്ന് ട്രാന്‍സ്ഗ്രിഡ് എക്‌സി. എഞ്ചിനിയര്‍ ഷൊര്‍ണൂര്‍ അസി. എക്‌സി. എഞ്ചിനിയര്‍ ഇന്‍ ചാര്‍ജ് മുമ്പാകെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ വിഷയവുമായി ബന്ധ പ്പെട്ട സന്ദര്‍ശന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് മറുപടി. ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് അഗളി പദ്ധതി വൈകിപ്പിക്കല്‍ വിഷയത്തില്‍ ഉദ്യോഗസ്ഥ വീഴ്ചകള്‍ മൂടിവെക്കുന്നതിനാണെന്നും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അനുവദിക്കണമെന്നും കാണിച്ച് പരാതിക്കാരന്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിച്ചു.

നിലവില്‍ അഗളി 33 കെ.വി. സബ്‌സ്റ്റേഷനോട് ചേര്‍ന്ന് കെഎസ്ഇബിയുടെ അധീനതയില്‍ 5.54 ഏക്ര ഭൂമി സ്വന്തമായുള്ളതാണ്. എന്നാല്‍ ഇതിനു പകരം അട്ടപ്പാടിയിലെ ചില സ്വകാര്യ വ്യക്തികളുടെ ഭൂമി പൊന്നും വിലയ്‌ക്ക് വാങ്ങി 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിനു വേണ്ടി ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നതായാണ് ആരോപണം. 2016 ല്‍ 233 കോടി രൂപ ചെലവ് കണക്കാക്കിയ ഈ പദ്ധതി 2023 ആയിട്ടും ഇഴഞ്ഞുനീങ്ങുകയാണെന്ന് മുമ്പേ തന്നെ പരാതിയുള്ളതാണ്. 74.58 കോടിയായിരുന്നു 2018 ല്‍ ഈ പദ്ധതി പൂര്‍ത്തിയായിരുന്നുവെങ്കില്‍ ലഭിക്കുന്ന കേന്ദ്രസഹായം. എന്നാല്‍ പദ്ധതി നിര്‍മാണം അനന്തമായി നീണ്ടു പോയതിനാല്‍ കേന്ദ്രവിഹിതം നഷ്ടപ്പെടുത്തി എന്നു മാത്രമല്ല പുതിയ എസ്റ്റിമേറ്റ് പ്രകാരം കോടികളുടെ അധിക ബാധ്യതയാണ് ബോര്‍ഡിന് ഉണ്ടാകാന്‍ പോകുന്നതും.  

അതേസമയം, അഗളി 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണം വൈകലിനു ആരോപണ വിധേയനായ, സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ വീണ്ടും അതേ തസ്തികയില്‍ തിരികെയെത്തിച്ച് ഉത്തരവിറങ്ങിയതായും പറയുന്നുണ്ട്. ഇത് വിജിലന്‍സ് കേസ് രേഖകള്‍ അട്ടിമറിക്കാനാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.  

Tags: പാലക്കാട്കെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.