Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സീമ ഹൈദറുടെ വിശദാംശങ്ങള്‍യുപി പൊലീസ്, അതിര്‍ത്തിസേന, തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നിവരോട് അന്വേഷിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും

പബ്ജി കളിച്ച് പ്രണയത്തിലായ ഇന്ത്യന്‍ യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധമായി നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ സീമ ഹൈദറെക്കുറിച്ച് അന്വേഷണം തുടങ്ങി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും. തിങ്കളാഴ്ച സീമ ഹൈദറെ ചോദ്യം ചെയ്ത ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്ക്വാഡിനോട് (എടിഎസ്) കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദാംശങ്ങള്‍ അന്വേഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 10:29 pm IST
in India

ന്യൂദല്‍ഹി: പബ്ജി കളിച്ച് പ്രണയത്തിലായ ഇന്ത്യന്‍ യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധമായി നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ സീമ ഹൈദറെക്കുറിച്ച് അന്വേഷണം തുടങ്ങി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും. തിങ്കളാഴ്ച സീമ ഹൈദറെ ചോദ്യം ചെയ്ത ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്ക്വാഡിനോട് (എടിഎസ്) കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദാംശങ്ങള്‍  അന്വേഷിച്ചു. ഇതിന് പുറമെ നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തിയുടെ ചുമതലയുള്ള  സശസ്ത്ര സീമ ബാല്‍ (എസ്എസ്ബി) പൊലീസിനോടും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സീമ ഹൈദറെക്കുറിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്.  

സച്ചിന്‍ മീണ  എന്ന നോയിഡ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാന്‍ നേപ്പാള്‍ വഴി നിയമവിരുദ്ധമായാണ് പാകിസ്ഥാനില്‍ വീട്ടമ്മയായിരുന്ന സീമ ഹൈദര്‍ തന്റെ നാല് മക്കളെയും കൂട്ടി ഇന്ത്യയിലെത്തിയത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും നേപ്പാള്‍ അതിര്‍ത്തി കടന്നാണ് സീമ ഹൈദര്‍ യുപിയിലെ നോയ്ഡയില്‍ എത്തിയത്. തുടര്‍ന്ന് കാമുകനായ സച്ചിന്‍ മീണയ്‌ക്കൊപ്പം ഒരുമിച്ച് താമസം തുടങ്ങുകയായിരുന്നു.  

നേരത്തെ സച്ചിനെ വിവാഹം കഴിക്കാനുള്ള വഴി പറഞ്ഞുതരണമെന്ന് കാണിച്ച് സീമ ഒരു അഭിഭാഷകനെ സമീപിച്ചപ്പോഴാണ് സീമയുടെ പക്കല്‍ നിയമാനുസൃത രേഖകളില്ലെന്ന് അഭിഭാഷകന്‍ അറിയുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് സീമയെയും സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.  

“അതിര്‍ത്തി പൊലീസിന്റെ അംഗീകാരം വാങ്ങാതെ നേപ്പാള്‍ അതിര്‍ത്തി വഴി കണ്ണുവെട്ടിച്ച് എങ്ങിനെ സീമ ഹൈദര്‍ നോയിഡയില്‍ എത്തി? സീമ ഹൈദര്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തി കടന്ന് നോയിഡയിലെത്തി ആരുമറിയാതെ കാമുകനുമൊത്ത് താമസം തുടങ്ങിയതെങ്ങിനെ? പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്താന്‍ സീമയെ സഹായിച്ചത് ആരൊക്കെ?”- ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്.  

നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികളുടെ ചുമതല എസ് എസ് ബി പൊലീസിനാണ്. നേപ്പാള്‍,ഭൂട്ടാന്‍ അതിര്‍ത്തികളില്‍ വേലികള്‍ കെട്ടിയിട്ടില്ല. പല തവണ പലരും അന്യോന്യം പോകുന്നതിനാല്‍ ഇവരെ പൂര്‍ണ്ണമായും ശ്രദ്ധിക്കുക എളുപ്പവുമല്ലെന്ന് എസ്എസ്ബി പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. ഒരു ടിവി ഇന്‍റര്‍വ്യൂവില്‍ സീമ ഹൈദര്‍ താന്‍ കടന്നുവന്ന പാതകളെക്കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്. ഈ പാതകള്‍ കേന്ദ്ര രഹസ്യ ഏജന്‍സികള്‍ പരിശോധിക്കും.  

സീമ ഹൈദറുടെ പശ്ചാത്തലവും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. സീമ ഹൈദറിന്റെ സഹോദരന്‍ പാകിസ്ഥാന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് ഈയിടെ വെളിപ്പെട്ടിരുന്നു.  എന്നാല്‍ ഇയാള്‍ ഏത് റാങ്കിലാണ്  ജോലി ചെയ്യുന്നത്, എന്താണ് പദവി എന്നീ കാര്യങ്ങള്‍ സീമ ഹൈദര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതെല്ലാം കണക്കിലെടുത്ത് ജൂലായ് 16ന് നോയിഡ പൊലീസ് തന്നെ സീമയെയും സച്ചിനെയും പ്രാഥമികമായി ചോദ്യം ചെയ്തത്. ഈ വിവരങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ തേടും.  

മുസ്ലിമായ ഭര്‍ത്താവിനെ വിട്ട് ഇന്ത്യയിലെ ഹിന്ദുവായ  കാമുകനെ വിവാഹം കഴിക്കുകയും  ഹൈന്ദവശൈലിയില്‍ ജീവിക്കുകയും ചെയ്യുന്ന സീമ ഹൈദറോടുള്ള  പക മൂലം തോക്കുധാരികളായ കൊള്ളക്കാരുടെ സംഘം പാകിസ്ഥാനിലെ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുകയും മറ്റൊരു ഹിന്ദു ക്ഷേത്രം ആക്രമിക്കുകയും ചെയ്തതും വാര്‍ത്തയായി. 

Tags: കേന്ദ്ര സുരക്ഷാ സേനterrorismഉത്തര്‍പ്രദേശ്പോലീസ്upഎടിഎസ്പാക് സൈന്യംപാക്കിസ്ഥാന്‍പാകിസ്ഥാന്‍കാരിസീമ ഹൈദറുടെഎസ്എസ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

India

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

India

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.