Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഡ്‌കോയില്‍ പൊടിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍

അത്യാധുനിക മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാവീണ്യമില്ലാത്തതിനാല്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍ പൊടിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍. കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രോഗ്രാം നല്കി പ്രവര്‍ത്തിപ്പിക്കേണ്ട മെഷീനുകളാണ് ഉപയോഗ ശൂന്യമായത്.

അനീഷ് അയിലം by അനീഷ് അയിലം
Jul 14, 2023, 12:00 am IST
in Kerala

തിരുവനന്തപുരം: അത്യാധുനിക മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാവീണ്യമില്ലാത്തതിനാല്‍  കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍ പൊടിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍. കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രോഗ്രാം നല്കി പ്രവര്‍ത്തിപ്പിക്കേണ്ട മെഷീനുകളാണ് ഉപയോഗ ശൂന്യമായത്.

പാപ്പനംകോട് എസ്റ്റേറ്റിലെ പ്രഷര്‍ ഡൈകാസ്റ്റിങ് യൂണിറ്റ്, വുഡ് വര്‍ക്കിങ് യൂണിറ്റ്, ഉമയനല്ലൂര്‍, തുടങ്ങിയ ഇടങ്ങളിലാണ് മെഷീനുകള്‍ തുരുമ്പെടുക്കുന്നത്. കോഴിക്കോട് ഒളവണ്ണയിലെ ടൂള്‍ റൂം കം ട്രെയിനിങ് സെന്ററില്‍ മെഷീനുകള്‍ പകുതിമാത്രം ഉപയോഗത്തിലാണ്. സിഡ്‌കോയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും വേണ്ടി ഓരോ വര്‍ഷവും കോടികളാണ് ബജറ്റില്‍ നല്കുന്നത്. ഇതിനെല്ലാം മെഷീനുകള്‍ വാങ്ങിക്കൂട്ടും. അങ്ങനെ 85 ലക്ഷം രൂപ ചെലവഴിച്ച മെഷീന്‍ വുഡ് വര്‍ക്ക്‌ഷോപ്പില്‍ തുരുമ്പെടുക്കുകയാണ്.  

കൊത്തുപണികളടക്കം ചെയ്യാവുന്ന മെഷീന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. കൊത്തുപണിയുടെ പ്രോഗ്രാം തയാറാക്കി നല്കിയാല്‍ അതേരീതിയില്‍ വേഗത്തില്‍ ഒരേ മാതൃകയില്‍ വലിയ ഫര്‍ണിച്ചറുകളുടെ അടക്കം ഭാഗങ്ങള്‍ കൃത്യതയോടെ ഒരുമിച്ച് നിര്‍മിക്കാം. പക്ഷെ വര്‍ക്ക്‌ഷോപ്പിലെ ടെക്‌നിക്കല്‍ തലവനുള്‍പ്പെടെ പ്രോഗ്രാം സംബന്ധിച്ച് അടിസ്ഥാന വിവരം പോലും ഇല്ല. ഡൈ മെഷീനുകള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ചൂടാക്കിയിട്ടാല്‍ മാത്രമേ ഡൈ കൃത്യമായി നിര്‍മിക്കാനാകൂ. ഇത് പല ടെക്‌നിക്കല്‍ ഹെഡുമാര്‍ക്ക് പോലും അറിയില്ലെന്നും ജീവനക്കാര്‍ പറയുന്നു.

ബിടെക് യോഗ്യതയെങ്കിലും വേണ്ട സ്ഥാനത്ത് ഉള്ളത് പ്രൈവറ്റ് ഐടിഐയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണ്. ഒളവണ്ണയിലെ  ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുമ്പോള്‍ അന്ന് അനധികൃതമായി കയറിയവരാണ് ഇപ്പോള്‍ മിക്ക യൂണിറ്റുകളിലും ടെക്‌നിക്കല്‍ ഹെഡായുള്ളതെന്നാണ് ആക്ഷേപം.  

സ്വകാര്യ ഐടിഐയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡിപ്ലോമയ്‌ക്ക് തുല്യമാണെന്ന് വരുത്തിയാണ് പലരും ടെക്‌നിക്കല്‍ ഹെഡായി ജോലി നോക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രെയിനിങ് ഉള്‍പ്പെടെ എഎംസിയോടെയാണ് കമ്പനികള്‍ മെഷീനുകള്‍ നല്കുന്നത്. എന്നാല്‍ ട്രെയിനിങ്ങിനു പോലും പലപ്പോഴും ആരും പങ്കെടുക്കില്ല. അതിന്റെ പ്രധാന കാരണവും അടിസ്ഥാനയോഗ്യത ഇല്ലാത്തതാണെന്ന് ജീവനക്കാര്‍ പറയുന്നു.  

Tags: കേരള സര്‍ക്കാര്‍Pappanamcoduകിന്‍ഫ്രസിഡ്‌കോമെഷീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു, എ.സി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Alappuzha

നഗരസഭ ശതാബ്ദി മന്ദിരം നിര്‍മ്മാണം; സിഡ്‌ക്കോയെ ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.