Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാദ്ധ്യതയായി നിലാവ് പദ്ധതി; വൈദ്യുതി വിളക്കുകള്‍ ദിവസങ്ങള്‍ക്കകം മിഴിപൂട്ടുന്നു, ഗ്രാമീണറോഡുകള്‍ ഇരുട്ടിലായി

പഞ്ചായത്ത് രേഖകളില്‍ അറ്റകുറ്റപണികള്‍ കെഎസ്ഇബി ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍ കെഎസ്ഇബി ഇത് അംഗീകരിക്കുന്നില്ല. ഇതോടെ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഗ്രാമീണറോഡുകള്‍ ഇരുട്ടിലായി കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 12:06 pm IST
inAlappuzha
nilavu project

nilavu project

തലവടി: സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പാഴായി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിലാവ് പദ്ധതി വന്‍ ബാദ്ധ്യതയായി മാറുന്നു. വഴിവിളക്കുകള്‍ പ്രകാശിക്കാത്തത് പതിവായതോടെ വെട്ടിലായിരിക്കുകയാണ് ജനപ്രതിനിധികള്‍.  നിലാവ് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതി നടപ്പിലായാല്‍ 90 ശതമാനം വരെ കുറഞ്ഞ വൈദ്യുതി മതിയെന്നാണ് കണക്ക്. എല്‍ഇഡിയുടെ കൂടുതല്‍ കാലത്തെ സുരക്ഷ, അറ്റകുറ്റപ്പണി തുടങ്ങിയവ വഴി പണം ലാഭിക്കുന്ന പദ്ധതിക്ക് കെഎസ്ഇബി മേല്‍നോട്ടം വഹിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.  

ഏഴ് വര്‍ഷത്തെ സുരക്ഷയും തകരാര്‍ വന്നാല്‍ സൗജന്യമായി മാറ്റി സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ എന്നിവയ്‌ക്കായി പദ്ധതി പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ കെഎസ്ഇബിയുമായി കരാര്‍ വയ്‌ക്കുകയും ചെയ്യണം. എന്നാല്‍ തലവടി അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി  തുടങ്ങിയതോടെ പ്രതിസന്ധിയും ആരംഭിച്ചു. നേരത്തെ  വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന ബള്‍ബുകള്‍ മാസങ്ങള്‍ പ്രകാശിക്കുമായിരുന്നു. എന്നാല്‍ നിലാവ് പദ്ധതി പ്രകാരം സ്ഥാപിച്ച എല്‍ഇഡി ലൈറ്റുകള്‍ ദിവസങ്ങള്‍ക്കുളില്‍ മിഴിപൂട്ടുകയാണ്. വാര്‍ഡ് പ്രതിനിധികള്‍ ഇതോടെ വെട്ടിലായി.  

ജനങ്ങള്‍ പരാതിയുമായി എത്തുന്നത് ഇവരുടെ പക്കലാണ്. പഞ്ചായത്ത് രേഖകളില്‍ അറ്റകുറ്റപണികള്‍ കെഎസ്ഇബി ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍ കെഎസ്ഇബി ഇത് അംഗീകരിക്കുന്നില്ല.  ഇതോടെ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഗ്രാമീണറോഡുകള്‍ ഇരുട്ടിലായി കഴിഞ്ഞു. മഴക്കാലമായതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.  നിലവിലെ സാഹചര്യത്തില്‍ നിലാവ് പദ്ധതി സാമൂഹ്യവിരുദ്ധര്‍ക്കാണ് ഗുണകരമായിരിക്കുന്നത്.

സര്‍ക്കാരിനും ഭരണകക്ഷിക്കും താല്‍പ്പര്യമുള്ള കമ്പനിക്കാണ് എല്‍ഇഡി ബള്‍ബുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കരാര്‍ നല്‍കിയിരിക്കുന്നതെന്നും, ഗുണനിലവാരം കുറഞ്ഞ സാമഗ്രികള്‍ നല്‍കി അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഒത്താശ ചെയ്യുകയാണെന്നുമാണ് ആക്ഷേപം.  

Tags: വൈദ്യുതികെഎസ്ഇബിNilavuStreet Light
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.