Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യമില്ല; കേരള സിന്‍ഡിക്കേറ്റിലെ രാഷ്‌ട്രീയ നാമനിര്‍ദ്ദേശം വിവാദത്തില്‍, ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

ജെ.എസ്.ഷിജുഖാന്‍ സിപിഎം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യാ കമ്മറ്റി അംഗവുമാണ്. അഡ്വ. ജി. മുരളീധരന്‍പിള്ള സിപിഎം കൊല്ലം ജില്ലാകമ്മറ്റി അംഗമാണ്. മറ്റൊരാളായ ആര്‍.രാജേഷ് മുന്‍ എംഎല്‍എയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 04:35 pm IST
inKerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യമില്ലാത്തവരെ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തത് വിവാദമാകുന്നു. ആറ് വിദ്യാഭ്യാസ വിചക്ഷണരെയാണ് സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും സര്‍ക്കാര്‍ നേരിട്ട് നാമനിര്‍ദ്ദേശം ചെയ്തത്. ഇതില്‍ ജെ.എസ്. ഷിജുഖാന്‍, അഡ്വ. ജി. മുരളീധരന്‍പിള്ള, മുന്‍ എംഎല്‍എ ആര്‍.രാജേഷ് എന്നിവര്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് ഒരു വൈദഗദ്ധ്യവും ഇല്ലെന്നാണ് ആരോപണം ഉയരുന്നത്. ഇവരുടെ മൂന്നുപേരുടെ നാമനിര്‍ദ്ദേശവും രാഷ്‌ട്രീയ അജണ്ടയെന്നാണ് ആരോപണം.  

ജെ.എസ്.ഷിജുഖാന്‍ സിപിഎം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യാ കമ്മറ്റി അംഗവുമാണ്. അഡ്വ. ജി. മുരളീധരന്‍പിള്ള സിപിഎം കൊല്ലം ജില്ലാകമ്മറ്റി അംഗമാണ്. മറ്റൊരാളായ ആര്‍.രാജേഷ് മുന്‍ എംഎല്‍എയാണ്.  ഉന്നത വിദ്യാഭ്യാസ വിദഗദ്ധരുടെ പട്ടികയിലേക്കാണ് ഈ മൂന്നുപേരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സര്‍വ്വകലാശാല ഭരണം രാഷ്‌ട്രീയ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ചട്ടവിരുദ്ധമായി സര്‍ക്കാര്‍ നടത്തിയ മൂന്ന് പേരുടെ നാമനിര്‍ദ്ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍  കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യാതൊരു പ്രാവീണ്യവുമില്ലെന്നും നിലവില്‍ സിപിഎമ്മിന്റെ ഔദ്യോഗിക ഭാരവാഹികളാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകളെ രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമത്തിനെതിരെെ ഹൈക്കോടതിയെ സമീപിക്കുമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍  കമ്മിറ്റി അറിയിച്ചു.

സര്‍വ്വകലാശാലയുടെ അക്കാദമിക പ്രവര്‍ത്തനത്തിലടക്കം അന്തിമ തീരുമാനം എടുക്കുന്നത് സിന്‍ഡിക്കേറ്റാണ്.  ഉന്നത വിദ്യാഭ്യാസരംഗത്തെ വിദഗദ്ധര്‍ നിരവധിപേർ സംസ്ഥാനത്തുടനീളമുണ്ട്. അവരെ ആരെയും ഉപയോഗപ്പെടുത്താതെ മുഴുവന്‍ സമയ രാഷ്‌ട്രീയപ്രവര്‍ത്തകരെ സര്‍വ്വകലാശാലകളിലേക്ക് തിരുകികയറ്റുന്നതിനെ തിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സിന്‍ഡിക്കേറ്റ് അംഗവും സിപിഎം കൊല്ലംജില്ലാ നേതാവുമായ  ബാബുജാന്‍ നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കുരുങ്ങികിടക്കുകയാണ്.

സര്‍വ്വകലാശാലകളിലെ അനധികൃത നിയമനത്തിലടക്കം സിപിഎം നേതാക്കളായ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വഴിവിട്ട ഇടപെടലുകളും ഇഷ്ടക്കാരെ തിരുകി കയറ്റലും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കൂടാതെ സര്‍വ്വകലാശാലകളിലെ വിസി നിയമനങ്ങള്‍ക്കടക്കം തടസ്സം നില്‍കുന്നത് സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ്. വിദ്യാര്‍ത്ഥി പ്രതിനിധികളില്ലാതെ കേരള സര്‍വ്വകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാനും നീക്കം നടക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

Tags: Kerala Universityഉന്നത വിദ്യാഭ്യാസ മേഖലSyndicate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.