Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടികള്‍ വെള്ളത്തിലായി: പഴയങ്ങാടി ബോട്ട് റെയ്‌സ് ഗ്യാലറിയുടെയും ഫ്‌ലോട്ടിംഗ് റസ്റ്റോറന്റിന്റെയും പ്രവര്‍ത്തി അനിശ്ചിതത്വത്തില്‍

പ്രവൃത്തി ആരംഭിച്ചത് മുതല്‍ വിവാദങ്ങളില്‍പ്പെട്ടതോടെ ഹൈക്കോടതിയുടെ സ്റ്റേ പ്രകാരമാണ് പ്രവര്‍ത്തി നിര്‍ത്തി വെക്കേണ്ടണ്ടി വന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പ്രവര്‍ത്തി ആരംഭിച്ചത്. ഗ്യാലറി നിര്‍മ്മിക്കുന്നതിന് വേണ്ടണ്ടി തൂണുകള്‍ നിര്‍മ്മിക്കാനായി പുഴയില്‍ ചരല്‍ മണല്‍ ഇട്ട് നികത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 05:24 pm IST
in Kannur

പഴയങ്ങാടി: മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ നിര്‍മ്മിക്കുന്ന ബോട്ട് റെയ്‌സ് ഗ്യാലറിയുടെയും ഫ്‌ലോട്ടിംഗ് റസ്റ്റോറന്റിന്റെയും പ്രവൃത്തി അനിശ്ചിതത്വത്തില്‍. പ്രവൃത്തി ആരംഭിച്ചത് മുതല്‍ വിവാദങ്ങളില്‍പ്പെട്ടതോടെ ഹൈക്കോടതിയുടെ സ്റ്റേ പ്രകാരമാണ് പ്രവര്‍ത്തി നിര്‍ത്തി വെക്കേണ്ടണ്ടി വന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പ്രവര്‍ത്തി ആരംഭിച്ചത്. ഗ്യാലറി നിര്‍മ്മിക്കുന്നതിന് വേണ്ടണ്ടി തൂണുകള്‍ നിര്‍മ്മിക്കാനായി പുഴയില്‍ ചരല്‍ മണല്‍ ഇട്ട് നികത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണം.

ഇതിനിടെ പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ തളിപ്പറമ്പ് ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിക്കുകയും 20 ദിവസം കൊണ്ടണ്ട് തൂണുകളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് മണ്ണ് നീക്കം ചെയ്യാം എന്ന കരാറുകാരന്റെ ഉറപ്പിന് മേല്‍ പ്രവര്‍ത്തി പുനരാംഭിച്ചെങ്കിലും മാടായിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ചന്ദ്രാംഗതന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയുമായിരുന്നു. ആറ് മാസമായിട്ടും സര്‍ക്കാരിന് സ്റ്റേ നീക്കം ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍ പ്രവര്‍ത്തി അനിശ്വിതമായി കിടക്കുകയാണ്. പഴയങ്ങാടി മുട്ടുകണ്ടി ഏഴോം റോഡില്‍ റിവര്‍വ്യൂ പാര്‍ക്കിന് സമീപത്താണ് പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയത്.

ബോട്ട് റെയ്‌സ് ഗ്യാലറിക്ക് 2.87 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പഴയങ്ങാടി വള്ളംകളി സൗകര്യപ്രദമായി വീക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മാണം വിഭാവനം ചെയ്തത്. 65 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയിലും പണിയുന്ന ഗ്യാലറിയില്‍ 500 പേര്‍ക്ക് ജലോത്സവം വീക്ഷിക്കാനും മറ്റവസരങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് പുഴയുടെ ഭംഗി ആസ്വദിക്കാനും കഴിയും. ഫ്‌ലോട്ടിംഗ് റസ്റ്റോറന്റ് പ്രവൃത്തിക്ക് 1.88 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്.

കരയില്‍ നിന്നും 9 മീറ്റര്‍ അകലത്തില്‍ ജലോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലക്ക് 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടണ്ട്. 1600 ചതുരശ്ര അടി പൂര്‍ണ്ണമായും ഭക്ഷണശാലക്കായി വിനിയോഗിക്കാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ടൂറിസം വികസനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുകയാണ് പ്രസ്തുത പദ്ധതികള്‍ എന്നായിരുന്നു സര്‍ക്കാര്‍ വാദം. വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ ആണ് ഇരു പ്രവൃത്തികളുടെയും നിര്‍വഹണ ഏജന്‍സി.

Tags: ഐഎസ്kannurBoatവംശീയത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.