Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരള സര്‍വ്വകലാശാലയില്‍ നാലുവര്‍ഷ ബിരുദകോഴ്‌സുകള്‍ ഈ അധ്യയനവര്‍ഷം മുതല്‍

കേരള സര്‍വ്വകലാശാലയില്‍ ഈവര്‍ഷം നാലുവര്‍ഷ ബിഎ ഹോണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കും. നാലു കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. കാര്യവട്ടം ക്യാമ്പസിലാണ് ആദ്യഘട്ടത്തില്‍ നാലുര്‍ഷ ബിരുദകോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jun 16, 2023, 03:30 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  കേരള സര്‍വ്വകലാശാലയില്‍ ഈവര്‍ഷം നാലുവര്‍ഷ ബിഎ ഹോണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കും. നാലു കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. കാര്യവട്ടം ക്യാമ്പസിലാണ് ആദ്യഘട്ടത്തില്‍ നാലുര്‍ഷ ബിരുദകോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

ബിഎ ഹോണേഴ്‌സില്‍ ലാങ്വേജ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, പൊളിറ്റിക്‌സ് ആന്റ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ബിസ്എസിയില്‍ ലൈഫ് സയന്‍സ് എന്നിവയാണ് കാര്യവട്ടം ക്യാമ്പസില്‍ലെ കോഴ്‌സുകള്‍. യൂണിവേഴ്‌സിറ്റി  യുഐടി സെന്ററുകളില്‍  പ്രൊപഷണല്‍ ബികോം എന്ന നാലാമത്തെ കോഴ്‌സ് നടപ്പിലാക്കും. നാലുവര്‍ഷ കോഴ്‌സിന്  അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഒരു ബിരുദ കോഴ്‌സും അതിനോട് ചേര്‍ന്നുള്ള പിജികോഴ്‌സും 10 വര്‍ഷമായി നടത്തിവരുന്ന അഫിലിയേറ്റഡ് കോളേജുകളില്‍ നാലുവര്‍ഷ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം.  

ഓണേഴ്‌സ് ബിരുദം നേടുന്നവര്‍ക്ക് പിജി കോഴ്‌സുകളില്‍ ലാറ്ററല്‍ എന്‍ട്രി അനുവദിക്കും. അവര്‍ക്ക്  ഒരു വര്‍ഷം പിജി ചെയ്താല്‍ മതിയാകും. മാത്രമല്ല ബിഎ ഹോണേഴ്‌സില്‍ പ്രദാന ഡിഗ്രിക്ക് ഒപ്പം വിദ്യാര്‍ത്ഥിക്ക് താത്പര്യമുള്ള മറ്റൊരു വിഷയത്തില്‍ മൈനര്‍ ഡിഗ്രിയും നേടാനാകും. ആദ്യവര്‍ഷം ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്കും നാലാംവര്‍ഷം  ഗവേഷണ പഠനത്തിനും ഇന്റേണ്‍ഷിപ്പിനുമായിരിക്കും നാലുവര്‍ഷ കോഴ്‌സിന് പ്രാധാന്യം നല്‍കുന്നത്. ഭരണഘടന, ജനാധിപത്യം, പരിസ്ഥിതി അവബോധം, ലിംഗസമത്വം, സാമൂഹിക നീതി, ശാസ്ത്രാവബോധം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരിക്കും ഒന്നാംവര്‍ഷത്തില്‍ വരുന്ന ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്ക് ഉണ്ടാകുക. പ്രവേശനത്തിനായി പ്രത്യേകം അപേക്ഷ ക്ഷണിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം ഏതൊക്കെ ഡിപ്പാര്‍ട്ടെമന്റ് ഏതൊക്കെ കോഴ്‌സുകള്‍ക്ക് നേതൃത്വം വഹിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച കാര്യങ്ങളിളില്‍ അക്കാദമിക വിഭാഗം പദ്ധതി തയ്യാറാക്കുന്നുണ്ട്. കരിക്കുലം സംബന്ധിച്ചും ഉടന്‍ തീരുമാനം ഉണ്ടാകണം. കാര്യവട്ടം ക്യാമ്പസില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ഉള്ളതിനാല്‍ പൈലറ്റ് പദ്ധതി എന്ന നിലയില്‍ എളുപ്പത്തില്‍ നടത്താനാകുമെന്നാണ് സര്‍വ്വകലാശാലയുടെ നിഗമനം. ഏത് കുട്ടിക്കും അവര്‍ക്ക് ഇഷ്ടമുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരാനും സാധിക്കും. അടുത്തവര്‍ഷംമുതല്‍ എല്ലാകോളേജുകളിലും നാസര്‍തക്കാര്‍ നിര്‍ദ്ദേശം. അതിനായി ജൂലൈ ആറിന് ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ട്.

Tags: FourUniversityKerala University
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

kerala university
Kerala

പ്രതിഫലത്തെ ചൊല്ലി തര്‍ക്കം: അധ്യാപിക പിടിച്ചു വച്ച ഉത്തരക്കടലാസുകള്‍ വീട്ടില്‍ ചെന്ന് ഏറ്റെടുത്ത് സര്‍വകലാശാല സംഘം

Kerala

കേരള സര്‍വകലാശാല ആസ്ഥാനത്തെ സംഘര്‍ഷം: എസ് എഫ് ഐ – കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Kerala

സര്‍വകലാശാലയുടെ വീഴ്ചയ്‌ക്ക് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നത് നീതിയല്ലെന്ന് ലോകയുകത, പുനഃപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കണം

India

ബംഗാളിലെ വിസി നിയമനം: ഗുണനിലവാരത്തിൽ വീണ്ടും നിലപാടുറപ്പിച്ച് ഗവർണർ ആനന്ദബോസ്, സുപ്രീംകോടതിയിൽ വിയോജനക്കുറിപ്പ് സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies