Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഇന്ദുചൂഡന്‍: പ്രകൃതിയുടെ പോരാളി

പ്രകൃതിയുടെ പോരാളിയായ ഇന്ദുചൂഡന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2023. ഏപ്രില്‍ 9 അദ്ദേഹത്തിന്റെ 100ാം ജന്മവാര്‍ഷിക ദിനമായിരുന്നു. ജൂണ്‍ 14, 31ാം ചരമ വാര്‍ഷിക ദിനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 12:43 am IST
in Literature

പക്ഷി നിരീക്ഷകന്‍, പ്രകൃതി സംരക്ഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധനാണ് ഇന്ദുചൂഡന്‍. 1923 ഏപ്രില്‍ 9ന് പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. യഥാര്‍ത്ഥ പേര് കെ.കെ. നീലകണ്ഠന്‍. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ ഓണേഴ്‌സ് (ഇംഗ്ലീഷ്) വിജയിച്ചു. തുടര്‍ന്ന് വിവിധ കോളജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1978ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് വിരമിച്ചു.

മലയാളത്തിലെ ആദ്യത്തെ ആധികാരിക പക്ഷി പുസ്തകം എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പക്ഷികള്‍ 1958ല്‍ രചിച്ചു. പക്ഷികളും മനുഷ്യരും, പുല്ലു തൊട്ട് പുനാര വരെ തുടങ്ങിയവയാണ് മറ്റു കൃതികള്‍. പക്ഷിപ്പിരാന്തന്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്.

അതി മനോഹരമായ ഭാഷയിലാണ് ഇന്ദുചൂഡന്‍ രചന നടത്തിയത്. ഒരുദാഹരണം നോക്കുക: ‘മുല്ല മലരിന്റെ തൂമണവും അന്തിമാനത്തിന്റെ തുടുപ്പും തിരമാലകളുടെ അനര്‍ഗള സംഗീതവും പൂമ്പാറ്റകളുടെ ചിറകിലെ വര്‍ണരേണുക്കളും പക്ഷികളുടെ പറക്കലും ഭൂമിയിലെ എണ്ണമറ്റ മറ്റത്ഭുതങ്ങളും… ഇവയൊന്നുമില്ലാത്ത ലോകത്ത് ജീവിക്കേണ്ടി വരുന്ന മനുഷ്യര്‍ ആത്മാവില്ലാത്ത വെറും യന്ത്രമായിരിക്കും.’

പക്ഷികളെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ വന നശീകരണവും മറ്റു പരിസ്ഥിതി ദ്രോഹങ്ങളും സൃഷ്ടിക്കുന്ന വിപത്തുകളേപ്പറ്റി ഇന്ദുചൂഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുവ തലമുറയില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തിയെടുത്താല്‍ മാത്രമേ പ്രകൃതിയില്‍ എന്തെങ്കിലും അവശേഷിക്കുകയുള്ളൂവെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. 1974ല്‍ തിരുവനന്തപുരത്ത് കേരള നാച്വറല്‍ ഹിസ്റ്ററി അസോസിയേഷന്‍ രൂപീകരിച്ചു. നിത്യഹരിത വനമേഖലയായ സൈലന്റ്വാലിയെ സംരക്ഷിക്കാനായി 1970കളില്‍ രൂപംകൊണ്ട പ്രക്ഷോഭത്തിന്റെ മുന്‍നിരയിലും പ്രവര്‍ത്തിച്ചു. അക്കാലത്ത് ഇന്ദുചൂഡന്‍ പറഞ്ഞത് ഇങ്ങനെ: ”ഭൂമിക്ക് ക്ഷമ എന്നൊരു പര്യായം തന്നെയുണ്ട്. പക്ഷെ ക്ഷമയ്‌ക്കുമുണ്ടല്ലോ ഒരതിര്!”

എന്തിനാണ് പക്ഷി നിരീക്ഷണം നടത്തുന്നതെന്ന ചോദ്യം ഒരിക്കല്‍ ഇന്ദുചൂഡന് നേരിടേണ്ടി വന്നു. അദ്ദേഹം അതിനു മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ”ഒരിക്കല്‍ പ്രസിദ്ധ പര്‍വതാരോഹകനായ ജോര്‍ജ് മല്ലോറിയോട് ഒരാള്‍ എന്തിനാണ് ഇങ്ങനെ തുടര്‍ച്ചയായി എവറസ്റ്റ് കൊടുമുടി കയറാന്‍ ശ്രമിക്കുന്നതെന്ന് ചോദിച്ചു. മല്ലോറി പറഞ്ഞത് എവറസ്റ്റ് അവിടെയുള്ളതുകൊണ്ട് തന്നെ എന്നായിരുന്നു.” (കൊടുമുടി കയറാനുള്ള ശ്രമത്തിനിടെ 1924ല്‍ മല്ലോറിയെ കാണാതായി. പിന്നീട് 75 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ശരീരം 1999ല്‍ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെടുകയായിരുന്നു.)

പക്ഷി നിരീക്ഷണം വിനോദം എന്നതുപോലെ ഒരു ശാസ്ത്രമാണെന്ന് വിശ്വസിച്ച ഇന്ദുചൂഡന്‍ 1992 ജൂണ്‍ 14ന് 69-ാം വയസില്‍ അന്തരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കന്‍ സങ്കേതം ആന്ധ്രാപ്രദേശിലെ രാജേമന്ദ്രിക്കടുത്തുള്ള കൊല്ലേരുവിലെ തടാകക്കരയില്‍ കണ്ടെത്തിയതും അദ്ദേഹമാണ്.

Tags: keralaപരിസ്ഥിതിസാഹിത്യകാരന്‍പക്ഷികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

News

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.