Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോളാര്‍ സമരം തീര്‍ത്തത് ഒത്തുകളി; വെളിപ്പെടുത്തല്‍ സിപിഐ നേതാവ് സി. ദിവാകരന്റെ ആത്മകഥയില്‍

വിഎസ് എന്ന മുഖ്യമന്ത്രിക്കൊപ്പം എന്ന 16-ാമത്തെ അധ്യായത്തിലാണ് സോളാര്‍ സമരം സംബന്ധിച്ച വെളിപ്പെടുത്തല്‍. എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുമ്പോള്‍, തന്നെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചെന്നും തുടര്‍ന്നുണ്ടായ ചര്‍ച്ചയാണ് ഒത്തുതീര്‍പ്പു രാഷ്‌ട്രീയം വ്യക്തമാക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 11:01 am IST
in Kerala

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ഇടതു പക്ഷത്തിന്റെ സോളാര്‍ സമരം അവസാനിപ്പിച്ചത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുതീര്‍പ്പിലൂടെയെന്ന് സിപിഐ നേതാവ് സി. ദിവാകരന്‍. തന്റെ ആത്മകഥയായ ‘കനല്‍ വഴികളിലൂടെ’ എന്ന പുസ്തകത്തിലാണ്, സമരം അവസാനിപ്പിച്ചത് ഒത്തുതീര്‍പ്പിലൂടെയാണെന്ന് ദിവാകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  

വിഎസ് എന്ന മുഖ്യമന്ത്രിക്കൊപ്പം എന്ന 16-ാമത്തെ അധ്യായത്തിലാണ് സോളാര്‍ സമരം സംബന്ധിച്ച വെളിപ്പെടുത്തല്‍. എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുമ്പോള്‍, തന്നെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചെന്നും തുടര്‍ന്നുണ്ടായ ചര്‍ച്ചയാണ് ഒത്തുതീര്‍പ്പു രാഷ്‌ട്രീയം വ്യക്തമാക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.

”…. സെക്രട്ടേറിയറ്റിനു മുന്നില്‍ രംഗം സ്ഫോടനാത്മകമായി. പോലീസും പട്ടാളവും വെറുതേ നോക്കി നിന്നു. ഭരണം സ്തംഭിച്ചു. നിര്‍ണായകമായ സന്ദര്‍ഭം. പെട്ടെന്ന് എനിക്കൊരു അറിയിപ്പു കിട്ടി. എകെജി സെന്ററിലെത്തണം. ഞാനവിടെ എത്തിയപ്പോള്‍ സഖാവ് പിണറായി വിജയനും വൈക്കം വിശ്വനും ഇസ്മയിലും പന്ന്യന്‍ രവീന്ദ്രനും കാത്തിരിക്കുകയായിരുന്നു. ”നമുക്ക് സമരം തത്ക്കാലം നിര്‍ത്തിവയ്‌ക്കണം. സര്‍ക്കാര്‍ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് സോളാര്‍ കേസ് അന്വേഷിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു.” ഞാന്‍ എകെജി സെന്ററിന്റെ പടികളിറങ്ങി. സമരത്തിന്റെ അന്ത്യനിമിഷങ്ങളില്‍ എന്തു നടന്നു എന്നതിനെക്കുറിച്ച് ഒന്നും ഞാന്‍ രേഖപ്പെടുത്തുന്നില്ല. ഒരുകാര്യം വ്യക്തമായി. വിഎസിന്റെ സമര ജീവിതത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും.” ഇതോടെ സമരം അവസാനിപ്പിച്ചത് കോണ്‍ഗ്രസുമായുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണെന്ന് വ്യക്തമായിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ രാജിവയ്‌ക്കും വരെ സെക്രട്ടേറിയറ്റ് വളയുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുപക്ഷം അന്ന് സമരം ആരംഭിച്ചത്. ഇതനുസരിച്ച് അന്നത്തെ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഉള്‍പ്പെടെ സെക്രട്ടേറിയറ്റിനു മുന്നില്‍ കിടന്നുറങ്ങി. എന്നാല്‍ 48 മണിക്കൂര്‍ കഴിയും മുമ്പേ സമരം പിന്‍വലിക്കുന്നെന്ന് എകെജി സെന്ററില്‍ നിന്ന് അറിയിപ്പുണ്ടായി. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനാലാണ് സമരം പിന്‍വലിക്കുന്നതെന്നായിരുന്നു ന്യായീകരണം.  

അപ്രധാന ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണം അംഗീകരിച്ചു എന്നത് ചൂണ്ടിക്കാട്ടിയുള്ള പിന്‍വാങ്ങലില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. സമരം അവസാനിപ്പിച്ചത് ഇടത്-വലത് പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് ബിജെപി അന്നേ ആരോപിച്ചിരുന്നു. ഒത്തുതീര്‍പ്പിലെത്തിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ സി. ദിവാകരന്‍ ആത്മകഥയില്‍ പറഞ്ഞിട്ടില്ല. സമരം ഒതുക്കിത്തീര്‍ത്തതിന്റെ കൂടുതല്‍ കാര്യങ്ങള്‍ സി. ദിവാകരന്‍ മറച്ചുവയ്‌ക്കുകയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.  

,    

Tags: cpiസോളാര്‍ കേസ്സി.ദിവാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.