Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കുന്നാഥ ക്ഷേത്രത്തിന് പുറത്ത് തേക്കിന്‍കാട് മൈതാനിയില്‍ അത്യപൂര്‍വ്വമായ ശിവകുണ്ഡല മരം പൂത്തു

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ശിവകുണ്ഡലമരം. ഇതിന്റെ പൂക്കള്‍ക്ക് ശിവന്റെ കാതിലെ ആഭരണത്തിന്റെ രൂപമായതിനാലാണ് ആ പേര് വിളിക്കുന്നതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കില്‍ എളുപ്പത്തില്‍ വളരുകയോ പൂക്കുകയോ കായ്‌ക്കുകയോ ചെയ്യാത്ത മരമാണ് തൃശൂരില്‍ വടക്കുന്നാഥക്ഷേത്രത്തിന് പുറത്ത് പൂത്ത് കായ്ച്ചത്. മരത്തില്‍ പൂക്കള്‍ മാത്രമല്ല, കുമ്പളങ്ങ വലിപ്പമുള്ള ഒരു കായും ഉണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 10:22 pm IST
in Kerala
ശിവകുണ്ഡല മരത്തില്‍ ഉണ്ടായ കുമ്പളങ്ങയുടെ വലിപ്പമുള്ള കായ്. (വലത്ത്)

ശിവകുണ്ഡല മരത്തില്‍ ഉണ്ടായ കുമ്പളങ്ങയുടെ വലിപ്പമുള്ള കായ്. (വലത്ത്)

തൃശൂര്‍: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ശിവകുണ്ഡലമരം. ഇതിന്റെ പൂക്കള്‍ക്ക് ശിവന്റെ കാതിലെ ആഭരണത്തിന്റെ രൂപമായതിനാലാണ് ആ പേര് വിളിക്കുന്നതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കില്‍ എളുപ്പത്തില്‍ വളരുകയോ പൂക്കുകയോ കായ്‌ക്കുകയോ ചെയ്യാത്ത മരമാണ് തൃശൂരില്‍ വടക്കുന്നാഥക്ഷേത്രത്തിന് പുറത്ത് പൂത്ത് കായ്ച്ചത്. മരത്തില്‍ പൂക്കള്‍ മാത്രമല്ല, കുമ്പളങ്ങ വലിപ്പമുള്ള ഒരു കായും ഉണ്ടായി.  

വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ നടയ്‌ക്ക് പുറത്തുള്ള തേക്കിന്‍കാട് മൈതാനിയിലാണ് ഈ മരം പൂത്ത് കായ്ച്ചത്. ഈ മരത്തിന്റെ തൊലി, ഇല, വേര് എന്നിവയ്‌ക്കെല്ലാം വലിയ ഔഷധഗുണമാണ് ഉള്ളത്. ഇതിന്റെ കായ് എളുപ്പം ചീഞ്ഞഴുകാത്തതിനാല്‍ അലങ്കാരത്തിനായി ഉപയോഗിക്കുന്നു.  

അതുകൊണ്ട് തന്നെ ഈ മരത്തിന്റെ വംശവര്‍ധന ഏറെ ബുദ്ധിമുട്ടുള്ളതാണ്. നേരത്തെ ഒരു ശിവകുണ്ഡല മരം തേക്കിന്‍കാട് മൈതാനിയില്‍ ഉണ്ടായിരുന്നെങ്കിലും അത് നശിച്ചുപോയി.  തൃശൂര്‍ പൂരത്തിന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ആനകള്‍ തെക്കോട്ടിറക്കത്തിന് ശേഷം മുഖാമുഖം അണിനിരക്കുന്നത് തേക്കിന്‍ കാട് മൈതാനിയിലാണ്. പുരുഷാരത്തിന്റെ തിരക്കില്‍ ഒരു വിധം മരങ്ങള്‍ക്ക് വളരാന്‍ ബുദ്ധിമുട്ടാണ്. കാരണം ജനം ചവിട്ടിമെതിക്കുക പതിവാണ്. അതുതന്നെയാണ് പഴയ ശിവകുണ്ഡല മരത്തിനും സംഭവിച്ചത്. പുതിയതായി വളര്‍ന്ന മരത്തിന് ചുറ്റും തറ കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.  11 വര്‍ഷം മുന്‍പ് നട്ട മരം തൃശൂര്‍ പൂരത്തിന്റെ തിക്കിനെയും തിരക്കിനെയും അതിജീവിച്ചാണ് മരമായി പൂത്ത് കായ്ച്ചത്. 

കെഎഫ് ആര്‍ ഐ കേന്ദ്രത്തിലെ ഡോക്ടര്‍മാരായ സുജനപാലും ഒ.എല്‍. പയസും ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്നതാണ് ഈ തൈ. ഫാദറായ ഡോ. സേവ്യര്‍ ആലപ്പാട്ടാണ് ഈ തൈ നട്ടുവളര്‍ത്തതിന് മുന്‍കൈ എടുത്തത്.  എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയുടെ ഭാഗമായി തേക്കിന്‍കാട് പുതുക്കുമ്പോള്‍ ഈ ശിവകുണ്ഡ‍ലമരവും കൂടുതല്‍ അഴകോടെ നിലകൊള്ളും. 

കൈജീലിയ പിന്നാറ്റ എന്ന ശാസ്ത്രീയ നാമത്തിലുള്ള ഈ മരം ബോട്സ്വാന, സിംബാബ്വേ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സുലഭമാണ്. അവിടെ ഇതിന്റെ തടി പൊള്ളയാക്കി വള്ളമായി ഉപയോഗിക്കും. പഴവര്‍ഗ്ഗങ്ങള്‍ വെയ്‌ക്കാനുള്ള പെട്ടിയുണ്ടാക്കാനും തടി ഉപയോഗിക്കും. ഇതിന്റെ പൂക്കളും തടിയുടെ വേരുകളും ഡൈ (തുണികളിലും മറ്റും നിറം കൊടുക്കുന്ന ചായം) ഉണ്ടാക്കാനും ഉപയോഗിക്കും. 

Tags: treeVadakkumnatha TempleSri vadakkunnatha Templeശിവകുണ്ഡല മരംതേക്കിന്‍കാട് മൈതാനിThrissurക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.