Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“80കളില്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ്; അക്കാലത്ത് മുസ്ലിങ്ങളും സിഖുകാരും കൂട്ടക്കൊലകള്‍ക്ക് ഇരയായി” – രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ഒവൈസി

80കളില്‍ കോണ്‍ഗ്രസാണ് ഭരിച്ചിരുന്നതെന്നും അന്ന് ഇന്ത്യയില്‍ മുസ്ലിങ്ങളും സിഖുകാരും കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 1980കളില്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസാണെന്ന കാര്യം രാഹുല്‍ ഗാന്ധി മറുന്നപോയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി.

Janmabhumi Online by Janmabhumi Online
May 31, 2023, 07:51 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: 80കളില്‍ കോണ്‍ഗ്രസാണ് ഭരിച്ചിരുന്നതെന്നും അന്ന് ഇന്ത്യയില്‍ മുസ്ലിങ്ങളും സിഖുകാരും കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നും  എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 1980കളില്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസാണെന്ന കാര്യം രാഹുല്‍ ഗാന്ധി മറുന്നപോയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി.

‘മുഹബ്ബത്ത് കി ദൂകാന്‍’ എന്ന പേരില്‍ സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന പരിപാടിയിലാണ് രാഹുല്‍ഗാന്ധി ഇന്ത്യയിലെ മുസ്ലിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി വിശേഷം 1980കളിലെ ദളിതരുടെ ദുരവസ്ഥപോലെയാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ പ്രസ്താവന നടത്തുമ്പോള്‍  80കളില്‍ ഇന്ത്യഭരിച്ചിരുന്നത് ഇന്ദിരാഗാന്ധിയും പിന്നീട് രാജീവ് ഗാന്ധിയും ആണെന്ന കാര്യം രാഹുല്‍ ഗാന്ധി മറക്കുകയായിരുന്നു. ഇതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബിജെപി ഉള്‍പ്പെടെ വിമര്‍ശനം ചൊരിയുന്നതിനിടയിലാണ് അസദുദ്ദീന്‍ ഒവൈസിയും രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.  

1987ലാണ് ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 50 മുസ്ലിങ്ങളെ പൊലീസ് കൂട്ടക്കൊല ചെയ്തത്. അന്ന് ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. 1987ലെ ഉത്തര്‍പ്രദേശിലെ മാലിയാനയില്‍ 93 മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു. 1986ല്‍ ബാബറി മസ്ജിദ് തുറന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹിന്ദു-മുസ്ലിം കലാപമുണ്ടാകുമെന്ന സ്ഥിതി വന്നത്. അന്ന് സര്‍ക്കാര്‍കര്‍ഫ്യൂ പ്രഖ്യാപിക്കുകയും 11 കമ്പനി പൊലീസിനെ അയയ്‌ക്കുകയും ചെയ്തു. അന്ന് പൊലീസ് വെടിവെയ്പില്‍ 93 പേര്‍ കൊല്ലപ്പെട്ടു. 1980ലെ മൊറാദാബാദ് ഈദ്ഗാഹ് കൂട്ടക്കൊലയില്‍ നിരവധി മുസ്ലിങ്ങളാണ് പൊലീസ് വെടിവെപ്പില്‍ മരിച്ചത്. ഒരു പന്നി ഈദ് ആഘോഷ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ മൊറാദാബാദ് പള്ളി പരിസരത്തേക്ക് വന്നതിനെ തുടര്‍ന്ന് പന്നിയെ നീക്കാന്‍ മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസും മുസ്ലിം ജനവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 100 മുസ്ലിങ്ങള്‍ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ടു. അന്നും കോണ്‍ഗ്രസ് ഭരണമായിരുന്നു(ഇന്ദിരാഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി).  

ദളിതുകളുടെ സ്ഥിതിവിശേഷത്തെക്കുറിച്ച് വിമര്‍ശിക്കുമ്പോള്‍  1984ലെ സിഖ് കൂട്ടക്കൊല നടന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. അന്ന് ഇന്ത്യയിലെ 40 നഗരങ്ങളിലായി 20,000 എന്ന് ഔദ്യോഗിക രേഖകളിലും അതിനേക്കാള്‍ എത്രയോ മടങ്ങ് അനധികൃതമായും സിഖുകാര്‍ വധിക്കപ്പെട്ടു. അന്ന് കോണ്‍ഗ്രസ് ആയിരുന്നു (രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി) ഇന്ത്യ ഭരിച്ചിരുന്നത്. 

Tags: ഹാഷിംപുരമുസ്ലിങ്ങള്‍Asaduddin Owaisiഎഐഎംഐഎംപപ്പുഒവൈസിസിഖ് കൂട്ടക്കൊലരാഗമുസ്ലി കൂട്ടക്കൊല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്ക് വേണ്ടി വാതോരാതെ വാദിച്ച് ഒവൈസി: തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് പാകിസ്ഥാൻ നിർത്തുന്നില്ല, കുവൈറ്റ് പാകിസ്ഥാനെ ഒറ്റപ്പെടുത്തണം

India

‘ഭിക്ഷാടകർ’ മുതൽ ‘മണ്ടൻമാർ ‘ വരെ ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി ; അഞ്ച് പ്രസ്താവനകൾ പാകിസ്ഥാനെ കോമാളിയാക്കി

India

ഞങ്ങൾ വേറൊന്നും ചെയ്തില്ല : മുസ്ലീം ഭരണകാലത്ത് ഇന്ത്യയിൽ 80 ക്ഷേത്രങ്ങൾ മാത്രമേ തകർത്തിട്ടുള്ളൂ : അസദുദ്ദീൻ ഒവൈസി

India

സംഭാലിൽ നിന്ന് മുസ്ലീങ്ങളെ ഇറക്കി വിടുന്നുവെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ച് ഒവൈസി : എന്തിനാണ് ഇത്തരത്തിൽ നുണ പറയുന്നതെന്ന് പ്രദേശത്തെ ഇസ്ലാമിസ്റ്റുകൾ

India

എഎപിയുടെ തീവ്ര ഇസ്ലാമിസ്റ്റ് അമാനത്തുള്ള ഖാന് കാര്യം മനസിലായി : ദൽഹിയിൽ ഒവൈസിയും കോൺഗ്രസുമാണ് പാർട്ടിയെ തോൽപിച്ചത് : ശരവേഗത്തിൽ വിമർശനങ്ങളുമായി നേതാവ്

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies