Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എസ്എല്‍സി വിജയശതമാനം കൂടി: തുടര്‍ പഠനം ആശങ്കയില്‍

ജില്ലയിലെ ഈ വര്‍ഷത്തെ എസ്എസ്എല്‍ സി വിജയശതമാനം വര്‍ദ്ധിച്ചതോടെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തില്‍ ആശങ്കയില്‍. ഈ വര്‍ഷത്തെ വിജയം 99.82 ശതമാനമാനമാണ്. ജില്ലയില്‍ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേരും ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഇതി ല്‍ 10066 ആണ്‍കുട്ടികളും 9400 പെണ്‍കുട്ടികളുമാണ്. അതേസമയം ഇത്രയും വിദ്യാര്‍ഥികള്‍ക്ക് 14250 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് നിലവിലുള്ളത്. ബാക്കിയുള്ള 5216 വിദ്യാര്‍ഥികള്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.കൂടാതെ പ്ലസ് വണ്‍ കോഴ്‌സുകളിലേക്ക് കേന്ദ്ര സിലബസ് പ ഠിച്ച വിദ്യാര്‍ഥികള്‍ കൂടി അപേക്ഷിക്കുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 05:00 am IST
in Kerala

കാസര്‍കോട്: ജില്ലയിലെ ഈ വര്‍ഷത്തെ എസ്എസ്എല്‍ സി വിജയശതമാനം വര്‍ദ്ധിച്ചതോടെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തില്‍ ആശങ്കയില്‍. ഈ വര്‍ഷത്തെ വിജയം 99.82 ശതമാനമാനമാണ്. ജില്ലയില്‍ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേരും ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഇതി ല്‍ 10066 ആണ്‍കുട്ടികളും 9400 പെണ്‍കുട്ടികളുമാണ്. അതേസമയം ഇത്രയും വിദ്യാര്‍ഥികള്‍ക്ക് 14250 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് നിലവിലുള്ളത്. ബാക്കിയുള്ള 5216 വിദ്യാര്‍ഥികള്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.കൂടാതെ പ്ലസ് വണ്‍ കോഴ്‌സുകളിലേക്ക് കേന്ദ്ര സിലബസ് പ ഠിച്ച വിദ്യാര്‍ഥികള്‍ കൂടി അപേക്ഷിക്കുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും.  

കാസര്‍കോട്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8550 പ്ലസ് വണ്‍ സീറ്റുകളുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ 3650 ഉം അണ്‍ എയ്ഡഡില്‍ 2050 സീറ്റുകളുമാണുള്ളത്. ഇത്തവണ 2667 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടുണ്ട്. ആഗ്രഹിച്ച സ്‌കൂള്‍, ഇഷ്ടപ്പെട്ട കോഴ്സ് ഇതൊക്കെ ഇത്തവണയും മിക്ക വിദ്യാര്‍ഥികള്‍ക്കും വെല്ലുവിളിയാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ശരാശരി വിജയം നേടിയ വിദ്യാര്‍ഥികളാണ് ഏറെ ആശങ്കയിലുള്ളത്.സീറ്റ് ക്ഷാമം പഠിച്ച വി കാര്‍ത്തികേയന്‍ കമ്മിറ്റി മലബാറില്‍ 150 അധിക ബാച്ചുകള്‍ വേണമെന്ന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിരുന്നു.  

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികള്‍ തീരെ കുറഞ്ഞ ബാച്ചുകള്‍ ഇവിടേക്ക് മാറ്റാമെന്നും നിര്‍ദേശമുണ്ടായിരുന്നു. മറ്റ് ജില്ലകളിലേക്ക് ബാച്ചുകള്‍ മാറ്റുന്നതിനെതിരായ രാഷ്‌ട്രീയ സമ്മര്‍ദവും പുതിയ ബാച്ചുകള്‍ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയും കാരണം സര്‍ക്കാര്‍ ഇതിന് തയ്യാറാവില്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞ കൊല്ലത്തെപ്പോലെ ക്ലാസ് മുറികളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് സീറ്റ് വര്‍ധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഇത് പഠന നിലവാരത്തെ വലിയ തോതില്‍ ബാധിക്കുന്നതായി അധ്യാപകരും രക്ഷിതാക്കളും പറയുന്നു. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലസ് വണ്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ജൂണോടെ പൂര്‍ത്തിയാകുമെന്നും ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്കയില്ലാതെ തുടര്‍ പഠനത്തിനുള്ള അടിയന്തര നടപടികള്‍ വേണമെന്നാണ് ആവശ്യം ഉയരുന്നത്.

Tags: kasargodexamഉന്നത വിദ്യാഭ്യാസ മേഖലഎസ്എസ്എല്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; മോദി തീവ്രവാദിയും, ആർഎസ്എസ് വിഷപ്പാമ്പുമാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.