Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം; എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ലെന്ന് വാദം; വിദ്യാര്‍ഥി കണ്‍സഷനില്‍ പിടിമുറുക്കാന്‍ സ്വകാര്യബസ് ഉടമകള്‍

ഇത് എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ല. മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനമാണ് യഥാര്‍ഥത്തില്‍ കണ്‍സഷന്‍ ചാര്‍ജെന്ന് ആദ്യകാല സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ബസുടമകള്‍ വാദിക്കുന്നു.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
May 22, 2023, 03:20 pm IST
in Kerala

തിരുവല്ല: സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തണമെന്ന നിലപാട് കടുപ്പിച്ച് സ്വകാര്യബസുടമകള്‍. സ്വകാര്യബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ മിനിമം നിരക്കിന്റെ അമ്പത് ശതമാനമാക്കണമെന്നത് ഉടമകളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഒരു ബസ് സര്‍വീസ് ശരാശരി 250-350 വിദ്യാര്‍ഥികള്‍ വരെ വിനിയോഗിക്കുന്നതായാണ് ബസുടമകളുടെ കണക്ക്. കണ്‍സഷന്‍ ടിക്കറ്റ് നിലവില്‍ രണ്ട് രൂപയാണ്.

ഇത് എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ല. മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനമാണ് യഥാര്‍ഥത്തില്‍ കണ്‍സഷന്‍ ചാര്‍ജെന്ന് ആദ്യകാല സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ബസുടമകള്‍ വാദിക്കുന്നു. അതിന്‍പ്രകാരം നിലവിലെ മിനിമം ചാര്‍ജായ 10 രൂപയുടെ അമ്പത് ശതമാനമായ അഞ്ച് രൂപ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തേണ്ടതാണ്. നഷ്ടത്തില്‍ ഓടുന്ന സ്വകാര്യബസുകളുടെ നിലനില്‍പ്പിന് ഒരുപരിധിവരെ പരിഹാരം ഇതിലൂടെ സാധിക്കുമെന്നാണ് ബസുടമകളുടെ പക്ഷം.

ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസിലും കണ്‍സഷന്‍ യാത്ര വ്യാപകമാക്കണമെന്നും ആവശ്യമുയര്‍ത്തുന്നു. ഈ രണ്ട് വിഷയങ്ങളും 24ന് തൃശ്ശൂരില്‍ ചേരുന്ന സ്വകാര്യബസ് ഉടമകളുടെ സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ ചര്‍ച്ചയാകും. 1958ല്‍ നടന്ന ഒരണസമരമാണ് വിദ്യാര്‍ഥികളുടെ യാത്ര കണ്‍സഷന്‍ നിരക്ക് ആദ്യമായി പ്രാബല്യത്തിലെത്തിച്ചത്. ആദ്യം ബോട്ടിലും പിന്നീട് ബസിലുമായി ഇത് നടപ്പിലാക്കി.

ഇക്കാലയളവില്‍ വിവിധ പ്രതിസന്ധികള്‍ക്കിടയിലും മുന്നോട്ടുകൊണ്ടുപോയെങ്കിലും കൊവിഡ് കാരണം ബസ് വ്യവസായം വളരെയധികം തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. സംസ്ഥാന ഗതാഗതവകുപ്പിന്റെ കണക്കുപ്രകാരം 15 വര്‍ഷം മുമ്പ് 12000 ആയിരുന്ന സ്ഥാനത്ത് 6500 സ്വകാര്യബസുകളാണ് ഇപ്പോഴുള്ളത്. ജീവനക്കാരുടെ പ്രതിദിന വേതനം പത്തുവര്‍ഷത്തിനിടയില്‍ പത്തിരട്ടിയായി. ഒരു ബസിന് മൂന്നുമുതല്‍ അഞ്ച് വരെ ജീവനക്കാര്‍ ഉണ്ടായിരുന്നത് രണ്ടിലേക്ക് ചുരുങ്ങി. കളക്ഷന്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയോട് മത്സരിക്കേണ്ട അവസ്ഥയായപ്പോള്‍ വരവിലും ഇടിവായെന്ന് ഉടമകള്‍ പറയുന്നു.

Tags: Concessionkeralastudentകേരള സര്‍ക്കാര്‍busPrivate busഗതാഗത വകുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.